വൃക്കയും കരളും വില്‍പ്പനയ്ക്കു വച്ച് ദമ്പതികള്‍ ! കുടുംബം പുലര്‍ത്താനും കടബാധ്യത തീര്‍ക്കാനും നിവൃയില്ലെന്ന് വെളിപ്പെടുത്തല്‍…

തിരുവനന്തപുരം മണക്കാടുള്ള ഒരു വീടിനു മുകളില്‍ ‘വൃക്ക, കരള്‍ വില്‍പനയ്ക്ക്’എന്ന എഴുതിയ ബോര്‍ഡിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് വൃക്കയും കരളും വില്‍ക്കാന്‍ ഒരുങ്ങിയത്. എന്നാണ് ദമ്പതികള്‍ നല്‍കുന്ന വിശദീകരണം.

പരസ്യ ബോര്‍ഡ് സ്ഥാപിച്ചതോടെ ഫോണുകളിലേക്ക് നാനാഭാഗങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ദമ്പതികള്‍ പറയുന്നു.

തിരുവനന്തപുരം മണക്കാട് സ്വദേശികളായ ദമ്പതികളാണ് ആന്തരിക അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്നു കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ഉപജീവന മാര്‍ഗമായിരുന്ന ഒറ്റമുറി ജ്യൂസ് കടയില്‍ മറ്റൊരാള്‍ സ്ഥിരതാമസമാക്കിയതോടെ കട നിര്‍ത്തേണ്ടിവന്നു.

കൂട്ടിന് 10 ലക്ഷം രൂപയുടെ കടവും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യ ബോര്‍ഡ് വൈറലായതോടെ പോലീസും ജില്ലാ ഭരണകൂടവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

പക്ഷേ പരിഹാരം വൈകിയാല്‍ പോംവഴി ആന്തരിക അവയവങ്ങള്‍ വില്‍ക്കുക മാത്രമാണെന്നാണ് കുടംബം പറയുന്നത്.

2006 മുതല്‍ തുടങ്ങിയ നിയമ പോരാട്ടത്തിന് ഇനിയെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Related posts

Leave a Comment