കടൽസന്ദർശകരെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; അഞ്ചു പേർ പിടിയിൽ; അക്രമത്തിൽ സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ


ചാവക്കാട്: ബ്ലാങ്ങാട് കടൽ സന്ദർശനത്തിനെത്തിയ യുവാക്കളെ ആക്രമിച്ച് സംഭവത്തിൽ അഞ്ചു പേർ പിടിയിലായി.തിരുവത്ര ബേബി റോഡ് പണ്ടാരിമുഹമ്മദ് ഉവൈസ് (19), ദ്വാരക ക്ഷേത്രത്തിന് സമീപം എടശേരി ഷഹിൻഷാ (19) എന്നിവരെ യാണ്ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ തൃശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് അക്രമം നടന്നത്. ബീച്ച് കാണാനെത്തിയ മറ്റം ആളൂർ നമ്പ്രത്ത് ആദിത്യൻ, സ്നേഹിത്ത്, പാർഥിവ്, സായൂജ് എന്നിവരെ ആക്രമിച്ച് ഇവരുടെ സ്വർണ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞത്. പ്രതികളുമായി വാക്കുതർക്കത്തിൽ എത്തുകയും ക്രൂരമായി അക്രമിക്കുകയായിരുന്നു.

സാരമായി പരുക്കേറ്റ ആദിത്യനെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്തെത്തിയ പോലീസ് പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാക്കി മുഴുവൻ പേരേയും കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡു ചെയ്തു.സബ് ഇൻസ്പെക്ടർ ബാബു രാജൻ, സിപിഒ മാരായഹംദ്, സന്ദീപ്, നൌഫൽ, മെൽവിൻ, വീനീത് സുബീഷ്, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment