മലമ്പുഴയുടെ ദാഹം തീർക്കാൻ എഴുപത്തിയഞ്ചു കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി

പാലക്കാട്: ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് 75 കോടിയുടെ സന്പൂർണ മലന്പുഴ കുടിവെള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്ന് സ്ഥലം എംഎൽഎയും ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദൻ എം.എൽ.എ പറഞ്ഞു.

ഇതു പൂർത്തിയാകുന്നതോടെ ഈ പഞ്ചായത്തിന് സമീപത്തെ നാലു പഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലും കുടിവെള്ളം എത്തിക്കാനാവും. കൂടാതെ മലന്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ പൈപ്പ് ലൈൻ നീട്ടുന്നതിനായി ഉയർന്ന സ്ഥലത്തു ടാങ്ക് സ്ഥാപിക്കാൻ ആനക്കല്ലിൽ സ്വകാര്യ വ്യക്തിയുടെ 15 സെന്‍റ് സ്ഥലം സൗജന്യമായി ലഭ്യമായതിനെ തുടർന്ന് ജലഅതോറിറ്റി മുഖേന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ഇത് പ്രാവർത്തികമാകുന്ന മുറയ്ക്ക് ഈ പഞ്ചായത്തിൽ 13 വാർഡുകളിലേക്ക് കുടിവെള്ളം എത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മലന്പുഴ എംഎൽഎ വി.എസ്. അച്യുതാനന്ദന്‍റെ നിർദ്ദേശ പ്രകാരം നാലുവാർഡുകളിലും വാട്ടർ കിയോസ്കിൽ വെള്ളം എത്തിക്കുന്നുണ്ട്. മലയോരമേഖലകളിലും പട്ടികവർഗ കോളനികളിലും കുടിവെള്ളം എത്തിച്ച് മലന്പുഴ പഞ്ചായത്ത് മാതൃകയാവുന്നുണ്ട്. ജലഅതോറിറ്റിയുടെ പൈപ്പ് വഴിയും വാട്ടർ കിയോസ്ക്കുകൾ സ്ഥാപിച്ചും മലന്പുഴ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന നടപടികൾ ഉടനേ പൂർത്തിയാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി എംപി ഫണ്ടിൽ നിന്ന്14.70 ലക്ഷം മുടക്കി ആനക്കല്ല് എസ്.ടി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പൂർത്തീകരിച്ചു. സ്ഥാപനത്തിന് കളിസ്ഥലമുൾപ്പെടെയുളള ഭൗതിക സാഹചര്യങ്ങൾക്കായി എംഎൽഎ, എംപി ഫണ്ട് ആവശ്യപ്പെടാൻ പഞ്ചായത്ത് ഭരണസമിതിയിൽ തീരുമാനമായിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന്‍റെ 40 ലക്ഷം മുടക്കിയാണ് പഞ്ചായത്തിലെ സ്കൂളുകളിൽ ക്ലാസ്മുറികൾ പൂർത്തീകരിക്കുന്നത്.

ആനക്കല്ല് എസ് ടി കോളനിയിൽ ’സമഗ്ര’ ആദിവാസി സാക്ഷരത പദ്ധതി ആരംഭിച്ചിട്ടുണ്ട്. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ലാപ്ടോപ്, പഠനമുറി, മേശ, കസേര, സൈക്കിൾ എന്നിവ വർഷംതോറും വിതരണം ചെയ്യുന്നു.മലന്പുഴ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിലെ തന്നെ ആദ്യത്തെ ഓട്ടിസം ഓട്ടിസം സെന്‍റർ പ്രവർത്തിക്കുന്നുണ്ട്.

കാട്ടാനശല്യം കൂടുതലായ നാല്, അഞ്ച് വാർഡുകളിൽ ആനകളെ പ്രതിരോധിക്കാൻ ഫ്ളിക്കറിംഗ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും ഭരണസമിതിയും. പഞ്ചായത്തിന്‍റെ മുഴുവൻ പ്രദേശങ്ങളിലും വഴിവിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുന്നു. പുതിയ റോഡുകൾ നിർമിച്ചും നിലവിലുള്ള റോഡുകൾ അറ്റകുറ്റപണികൾ ചെയ്തും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നുണ്ട്..

വയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന് സമീപം പകൽവീട് നിർമാണം പൂർത്തിയാക്കിട്ടുണ്ട്. പട്ടികജാതി-വർഗ വയോജനങ്ങൾക്ക് കട്ടിൽ വിതരണവും നടത്തി. പാലിയെറ്റിവ് കെയർ യൂണിറ്റുകളിൽ വൃദ്ധരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി പാട്ടക്കൃഷി, പുഷ്പകൃഷി, വാഴകൃഷി, പച്ചക്കറി കൃഷി, എന്നിവ നടക്കുന്നുണ്ട്.

Related posts