അനുവാദം കൂടാതെ അമ്മായിയമ്മ തന്‍റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു; കുടുംബത്തെ ഉപേക്ഷിച്ച് പാതിവഴിയിൽ വിനോദയാത്ര നിർത്തി യുവാവ് വീട്ടിൽ പോയി

അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം യാത്ര പോയി ഒടുവിൽ സ്വന്തം കുടുംബത്തെ തന്നെ ഉപേക്ഷിച്ചെത്തിയ ഒരു യുവാവിന്‍റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാത്രക്കിടെ അമ്മായിയമ്മ തന്‍റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിൽ പ്രകോപിതനായ യുവാവ് കുടുംബത്തെ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

യുവാവ് റെഡ്ഡിറ്റിലൂടൊണ് പോസ്റ്റ് പങ്കുവച്ചത്. ഇറ്റലിയിലെ വെനീസിലേക്ക് യാത്ര പോകണമെന്നത് തന്‍റെ ഭാര്യയുടെ ആഗ്രഹമായിരുന്നുവെന്ന് യുവാവ് പറയുന്നു. തങ്ങളുടെ അഞ്ചുവയസ്സുകാരിയായ മകളെ നോക്കാന്‍ അമ്മായിയമ്മയെ ഏല്‍പ്പിച്ച ശേഷം യാത്ര പോകാമെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ ഒടുവില്‍ ഭാര്യയുടെ അമ്മയെ കൂടി യാത്രയില്‍ ഒപ്പം കൂട്ടേണ്ടി വന്നു. ആ തീരുമാനം തന്‍റെ ഭാര്യയ്ക്ക് സന്തോഷം നല്‍കിയെങ്കിലും താന്‍ അതില്‍ അത്ര സന്തോഷവാനായിരുന്നില്ലെന്ന് യുവാവ് പറഞ്ഞു.

‘എന്‍റെ ഭാര്യ ആ തീരുമാനത്തില്‍ വളരെ സന്തോഷവതിയായിരുന്നു. അവളാണ് യാത്രയ്ക്കുള്ള എല്ലാ കാര്യവും ഒരുക്കിയത്. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ബുക്ക് ചെയ്തതും ഭാര്യയായിരുന്നു’.

‘ഞങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ എന്‍റെ മകള്‍ ഞങ്ങളുടെ കിടക്കയില്‍ കയറി കിടക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരുദിവസം ഞാന്‍ വന്നപ്പോള്‍ കണ്ട കാഴ്ച ഞങ്ങളുടെ കിടക്കയില്‍ എന്‍റെ അമ്മായിയമ്മ ഇരിക്കുന്നതാണ്. അത് എനിക്ക് ഇഷ്ടമായില്ല. ഞാനും എന്‍റെ ഭാര്യയും കിടക്കുന്ന കട്ടിലില്‍ മറ്റൊരാള്‍ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. സ്വകാര്യതയ്ക്ക് കുറച്ചധികം പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാന്‍’, യുവാവ് പറഞ്ഞു.

എന്നാല്‍ താനും തന്‍റെ ഭാര്യയും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് അമ്മായിയമ്മ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തന്‍റെ നിയന്ത്രണം തെറ്റിയെന്ന് യുവാവ് പറഞ്ഞു. പിന്നാലെ ഇക്കാര്യത്തെച്ചൊല്ലി വാക്ക് തർക്കവുമുണ്ടായി.

തർക്കം കൂടിയതോടെ തിരികെ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്ത് തിരികെ പോവുകയാണെന്ന് യുവാവ് പറഞ്ഞു. ഭാര്യ തന്നെ തിരികെ നിരവധി തവണ വിളിച്ചെന്നും മകൾ ആകെ വിഷമത്തിലാണെന്നും യുവാവ് കുറിച്ചു.

‘മകളെ വിഷമിപ്പിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്. എന്നാല്‍ അമ്മായിയമ്മയുടെ പ്രവൃത്തി എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല’, എന്നാണ് യുവാവ് പറഞ്ഞത്. കൂടാതെ അവിടെ താമസിക്കാന്‍ ഭാര്യയുടെ കൈയ്യില്‍ ആവശ്യത്തിന് പണം ഉണ്ട്. അതിനുശേഷം ഭാര്യ തന്നെ വിളിച്ചെങ്കിലും താന്‍ ഫോണ്‍ എടുത്തില്ല എന്നും ഇയാള്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് വൈറലായതിന് പിന്നാലെ യുവാവിനെ വിമര്‍ശിച്ച് നിരവധി പേരാണെത്തിയത്.

Related posts

Leave a Comment