ആദ്യം പഠിക്കേണ്ടത് അതിജീവിക്കാനുള്ള കരുത്താണ്: സ്വന്തമായി നിലപാടും വ്യക്തിത്വമുള്ള സ്ത്രീയാണെങ്കിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടും; അതാണ് നമ്മുടെ ഈ കാലഘട്ടം; മനീഷ

അഭിനേത്രിയാണെങ്കിൽ കൂടിയും എനിക്ക് ഏറ്റവും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് സംഗീത രംഗത്ത് നിന്നുമാണെന്ന് നടി മനീഷ.

കലാകാരൻ എന്നല്ല എല്ലാ മനുഷ്യരും ആദ്യം പഠിക്കേണ്ടത് ഏത് സാഹചര്യത്തേയും അതിജീവിക്കാനുള്ള കരുത്താണ്. ഞാൻ എന്‍റെ മകൾക്ക് പറഞ്ഞ് കൊടുക്കാറുള്ളതും അത് തന്നെയാണ്.

ഇമോഷണലായതുകൊണ്ട് സ്ട്രോംഗല്ലെന്ന് അർഥമില്ല. സ്വന്തമായി നിലപാടും വ്യക്തിത്വമുള്ള സ്ത്രീയാണെങ്കിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടും.

അതാണ് നമ്മുടെ ഈ കാലഘട്ടം. പ്രതികരണങ്ങൾ അപ്പോൾ തന്നെ പറയണമെന്ന നിലപാടുകാരിയാണ് ഞാൻ. നമ്മളെ കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും നമ്മൾ മാത്രമെയുള്ളുവെന്ന ബോധ്യം വേണം.

മോശം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് പ്രതികരിച്ചിട്ടുമുണ്ട്. അങ്ങനെ പ്രതികരിക്കുന്നയാളായതു കൊണ്ട് തന്നെ മാറ്റി നിർത്തപ്പെട്ടിട്ടുമുണ്ട്. എന്‍റെ കഴിവിലാണ് എനിക്ക് കോൺഫിഡൻസ്. അതുപോലെ എന്‍റെ കുറവുകളും എനിക്കറിയാം എന്ന് മനീഷ പറഞ്ഞു.

Related posts

Leave a Comment