മലയാളികളായ മൂന്ന് യുവതികൾകൂടി ശബരിമലയിലേക്ക്; “മനിതി’ക്കു പിന്നാലെ കൂടുതൽ യുവതികൾ ശബരിമലയിലേക്ക്

കോട്ടയം: ശബരിമല ദർശനത്തിനായി കൂടുതൽ യുവതികൾ ശബരിമലയിലേക്ക്. മനിതി സംഘത്തിനു പിന്നാലെയാണ് കൂടുതൽ യുവതികൾ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവർ ഇന്ന് തൃശൂരിൽ എത്തുമെന്നാണ് സൂചന. മനിതി സംഘത്തിലുൾപ്പെട്ട മലയാളികളായ മൂന്ന് യുവതികൾകൂടി ശബരിമലയിലേക്ക് തിരിച്ചതായായും സൂചനയുണ്ട്. കോട്ടയത്തുനിന്ന് അമ്മിണിയെന്ന യുവതിയും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്.

നാൽപ്പതിലേറെ യുവതികൾ വിവിധ സംഘങ്ങളായി ഇന്ന് ശബരിമലയിൽ എത്തുമെന്ന് മനിതി സംഘം അറിയിച്ചിരുന്നു.

Related posts