വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത തേനിടുക്കിൽ മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള പ്രവൃത്തികൾ തുടങ്ങി

വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിൽ മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള പ്രവൃത്തികൾ തുടങ്ങി. മുപ്പതടിയോളം ഉയരമുള്ള കുന്നിലെ മണ്ണ് നീക്കിയാണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്. ലോഡ് കണക്കിന് മണ്ണും ഇതുവഴി ലഭിക്കും.

അതേ സമയം, വടക്കഞ്ചേരിയിലെ മേൽപ്പാതക്കായി ഇനിയും നൂറ് കണക്കിന് ലോഡ് മണ്ണ് ആവശ്യമാണ്.മുന്നൂറ് മീറ്റർ ദൂരം പത്തടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി വേണം ഫ്ളൈ ഓവറിന്‍റെ പണികൾ പൂർത്തിയാക്കാൻ . പട്ടിക്കാട്ടും മുടിക്കോടും ഇതേ അവസ്ഥയുണ്ട്.

Related posts