നരബലിക്ക് ശേഷം പത്തനംതിട്ട വീണ്ടും വാർത്തയിൽ; ഭക്ഷണം വൈകിയെന്ന പേരില്‍ ഹോട്ടല്‍ ജീവനക്കാർക്ക് ക്രൂരമർദനം; അടിയേറ്റ് യുവതിയുടെ കേഴ്വിശക്തി നഷ്ടപ്പെട്ടു

പത്തനംതിട്ട: ഭക്ഷണം വൈകിയെന്നാരോപിച്ച് റസ്റ്ററന്‍റ് ജീവനക്കാര്‍ക്ക് റാന്നി സ്വദേശികളായ ക്രെയിന്‍ സര്‍വീസ് ജീവനക്കാരുടെ മര്‍ദനം. വനിതയടക്കം നാലുപേര്‍ക്ക് പരിക്ക്.

ചെവിക്ക് അടിയേറ്റ ജീവനക്കാരിയുടെ കേഴ് വിശക്തിക്കും തകരാര്‍ ഉണ്ടായതായി പറയുന്നു. ഇന്നലെ രാത്രി പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജംഗ്ഷനിലെ ചിക്കിന്‍സ് എന്ന സ്ഥാപനത്തിലാണ് ആക്രമണം നടന്നത്.

ജീവനക്കാരായ ഗീവര്‍ഗീസ് മാത്യു, സോമന്‍ ബര്‍മന്‍, ജിതിന്‍ എന്നിവർക്കുനേരെയാണ് ആക്രമണം നടന്നത്. മൂന്നംഗസംഘം ഭക്ഷണം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ 25 മിനിട്ട് താമസം ഉണ്ടാകുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

എന്നാല്‍ ഹോട്ടലില്‍ പിന്നീട് എത്തിയ പലര്‍ക്കും പാഴ്‌സല്‍ നല്‍കുന്നതു കണ്ടപ്പോള്‍ സംഘം ചോദ്യം ചെയ്തു.താമസം വരുമെന്ന് ജീവനക്കാര്‍ അറിയിച്ചപ്പോള്‍ ആദ്യം വര്‍ഗീസിനെ അടിക്കുകയായിരുന്നു.

പിന്നാലെ മറ്റ് ജീവനക്കാരെയും മര്‍ദിച്ചു. സ്ഥാപനത്തിനും നാശനഷ്ടം വരുത്തി. പരിക്കേറ്റ ജീവനക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. ആക്രമണം നടത്തിയവരെയും വാഹനവും രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

Leave a Comment