മരണക്കുറിപ്പെഴുതി ലിഫ്റ്റിൽ തൂക്കി; രക്ഷപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചെന്ന് രവീന്ദ്രൻ നായർ

തിരുവനന്തപുരം: ലിഫ്റ്റ് തകരാറിലാണെന്ന മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലെ ലിഫ്ടിൽ ഒന്നരദിവസം കുടുങ്ങിയ രോഗി രവീന്ദ്രൻ നായർ.

മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നുവെങ്കിൽ ലിഫ്റ്റിൽ കയറില്ലായിരുന്നു. രക്ഷപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പെഴുതി ലിഫ്റ്റിൽ തൂക്കിയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മരണകാരണം എന്താണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് മരണക്കുറിപ്പെഴുതിയത്.

ആരോഗ്യമന്ത്രി വീണ ജോർജ് തന്നെ വീട്ടിലെത്തി സന്ദർശിച്ചുവെന്നും ഇനി ആർക്കും തന്‍റെ ഗതികേട് വരാതിരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെന്നും രവീന്ദ്രൻ നായർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related posts

Leave a Comment