വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന പ്രതി പിടിയിൽ; കറുപ്പായി സുധീർ നിരവധി കേസുകളെ പ്രതിയെന്ന് പോലീസ്

തിരുവനന്തപുരം: വീടിന്‍റെ പിൻവാതിൽ പൊളിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ. കഴിഞ്ഞ 13ന്കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുക്കുറിച്ചിയിലെ സ്നേഹാലയം എന്ന വീടിന്‍റെ പിൻവാതിൽ പകൽ സമയം പൊളിച്ച് 2 സ്വർണമാലയും 2 സ്വർണ്ണ ലോക്കറ്റും കവർന്ന കേസിൽ നേമം കാരയ്ക്ക മണ്ഡപം കുടത്തറ വിളാകം കനാൽ കര വീട്ടിൽ കറുപ്പായി എന്ന് വിളിക്കുന്ന സുധീറിനെ(47)യാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

മോഷണം നടത്തിയശേഷം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ തിരുവനന്തപുരം റൂറിൽ എസ് പി സുദർശനൻ, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ വി. സജു, സബ് ഇൻസ്പെക്ടർ അനൂപ് സിപിഒമാരായ അനീഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് വെള്ളയാണിയിൽനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാൾ തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.

Related posts

Leave a Comment