പമ്പാ നദിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; ഇന്നലെ അവധിയായതിനാൽ കൂട്ടുകാ രൊത്ത് കുളിക്കാനെത്തി യതായിരുന്നു  സുജിത്തും വിഷ്ണുവും

കോഴഞ്ചേരി: പന്പാനദിയിൽ കുളിക്കാനിറങ്ങിയ സഹപാഠികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.മെഴുവേലി സന്തോഷ് ഭവനത്തിൽ സന്തോഷിന്‍റെ മകൻ എസ്. സൗജിത് (15) ചെങ്ങന്നൂർ കോട്ട എലിമുക്ക് ശ്രീരാഗത്തിൽ സിനുവിന്‍റെ മകൻ ബിഷ്ണു (15) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞഅഞ് 2.30നാണ് പന്പാ നദിയിലെ ആറന്മുള മാലക്കര മഠത്തിൽകടവിൽ കുളിക്കാനിറങ്ങിയത്കോട്ട എസ്എൻ വിദ്യാപീഠത്തിലെ പത്താംക്ലാസ് വിദ്യാർഥികളായ ആറംഗസംഘമാണ് കുളിക്കാനെത്തിയത്. ശക്തമായ ഒഴുക്കും ചുഴികളും മരണകാരണമായി.

നദിയിൽ ആദ്യം ഇറങ്ങിയ ആൾ തന്നെ ഒഴുക്കിൽപെട്ടതോടെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അലറി വിളിച്ച് നാട്ടുകാരെ കൂട്ടിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ചെങ്ങന്നൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും നാട്ടുകാരും നടത്തിയ തെരച്ചിലിൽ 15 മിനിട്ട് കഴിഞ്ഞ് മൃതദേഹം സമീപത്തുതന്നെ ചെളിയിൽ പുതഞ്ഞനിലയിൽ കണ്ടെത്തി.

ആറൻമുള എസ്ഐ കെ. അജിത്ത് കുമാർ, ജൂണിയർ എസ്ഐമാരായ വിനോദ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ പൂർത്തീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Related posts