കല്യാണമൊന്നുമായില്ലേ… നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സുമാത്ര: നാട്ടിലെ യുവാക്കൾ ഏറ്റവും കൂടുതൽ കേട്ടു മടുക്കുന്ന കാര്യങ്ങളാണ് ജോലി ആയില്ലേ കല്യാണം ആയില്ലേ എന്ന ചോദ്യം. ഇനിയിപ്പോ ഇത് രണ്ടും കിട്ടി കഴിഞ്ഞാൽ അടുത്തതാണ് കുട്ടികളായില്ലേ എന്നത്.

ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിൽ നിന്നുളള യുവാവിന്‍റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. 60 കാരനായ അസ്ഗിം ഇരിയാന്‍റോയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

യുവാവിനെ എപ്പോൾ കണ്ടാലും അയൽവാസിക്ക് വിവാഹക്കാര്യത്തെ കുറിച്ച് മാത്രമേ ചോദിക്കാനുള്ളു. ഇത് മാനസികമായി യുവാവിനെ തളർത്തി. ഇതോടെ ഇയാൾക്ക് അയൽവാസിയോട് പകയും വൈരാഗ്യവുമായി.

പരിഹാസത്തിൽ മനം നൊന്ത് യുവായ് അയൽവാസിയെ തടിക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ ഓടിവന്ന് യുവാവിനെ തടയുകയും അയൽവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ തലയ്ക്ക ഗുരുതരമായി പരിക്കേറ്റതിനാൽ അയൽവാസിയുടെ ജീവൻ രക്ഷിക്കാനായില്ല.

Related posts

Leave a Comment