നവകേരള സദസിനു പണം നൽകാൻ വരട്ടെ; പഞ്ചായത്ത് കൗണ്‍സില്‍ അംഗീകരിക്കാതെ പണം നല്‍കുന്നത് തടഞ്ഞു കോടതി


കൊച്ചി: പഞ്ചായത്ത് കൗണ്‍സില്‍ അംഗീകരിക്കാതെ നവ കേരള സദസിന് പഞ്ചായത്ത് ഫണ്ടില്‍നിന്നു പണം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്‍റെ മറവില്‍ സെക്രട്ടറിമാര്‍ പണം അനുവദിക്കുന്നത് ചോദ്യം ചെയ്തു മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ഇസ്മായില്‍, കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. ഷറഫുദ്ദീന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കാരാട്ട് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ പഞ്ചായത്തുകളില്‍നിന്ന് പണം അനുവദിക്കുന്നതു തടഞ്ഞ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.

ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. പണം അനുവദിക്കുന്നതില്‍നിന്ന് ഇവരെ താത്കാലികമായി വിലക്കിയിട്ടുമുണ്ട്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. 

നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു ഫണ്ട് ചെലവിടാന്‍ തദ്ദേശ ഭരണ വകുപ്പ് അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കി തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായത്. ഈ ഉത്തരവിന്‍റെ മറവില്‍ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസിനു പണം നല്‍കാന്‍ സെക്രട്ടറിമാര്‍ തീരുമാനിച്ചതിനെതിരേയാണ് ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്.

Related posts

Leave a Comment