ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യമേ…സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ താമസിച്ചു; അക്ഷമരായ യുവാക്കൾ കടക്കാരനു നേരേ കത്തിവീശി

ഇന്നത്തെ യുവ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് അവർക്ക്പോലും അറിയില്ലന്ന് അക്ഷരാർഥത്തിൽ പറയാം. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് അവരുടെ മുദ്രാവാക്യം പോലും. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ നടന്നത്.

സ്കീൻ ഗാര്‍ഡ് ഒട്ടിക്കുന്നതിനായി ഒരു കൂട്ടം യുവാക്കൾ കടയിലെത്തി. എന്നാൽ കടയിൽ നല്ല തിരക്കായിരുന്നു. അതു കാരണം ജീവനക്കാർ ഇവരോട് കുറച്ച് സമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കടക്കാർ ഇങ്ങനെ പറഞ്ഞത് യുവാക്കൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പ്രകോപിതരായ ഇവർ കടയിലെ ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ ഉടൻതന്നെ യുവാക്കൾ സ്ഥലം കാലിയാക്കി.

എന്നാൽ വിട്ടു കൊടുക്കാൻ കടക്കാരും തയാറായില്ല. ഉടൻതന്നെ അവർ പോലീസിനെ അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Related posts

Leave a Comment