പ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം വീട്ടുകാര്‍ എതിര്‍ത്തിട്ടും നിര്‍ത്തിയില്ല ! കാമുകന്റെ തനിനിറം തിരച്ചറിഞ്ഞത് വിവാഹശേഷം; നവവധുവിന്റെ മരണം ഭര്‍തൃപീഡനത്തെത്തുടര്‍ന്ന്…

ഭര്‍തൃവീട്ടില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഭര്‍ത്താവെന്ന് സൂചന. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചത്.

ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തൊടുപുഴയില്‍ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭര്‍ത്താവുമായുള്ള ഭിന്നതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കള്‍ പറയുന്നതു.

പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും മാത്യൂസിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അനുഷ കട്ടായം പറഞ്ഞതോടെ വീട്ടുകാര്‍ വഴങ്ങുകയായിരുന്നു.

പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെണ്‍കുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആര്‍.ബാബുവിനാണ് അന്വേഷണച്ചുമതല. ഭര്‍തൃ വീട്ടുകാരുടെ വാദം തെറ്റാണെന്നാണ് സൂചന.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ് – ഐബി ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് അനുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാത്രി എട്ടു മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയിരുന്നു. ഈ സമയം ഉണ്ടായ വഴക്കാണ് ആത്മഹത്യയ്ക്ക് പ്രേരണ.

അനുഷയുടെ അച്ഛന്‍ ഡോക്ടറായിരുന്നു. അച്ഛന്‍ മരിച്ച ശേഷം അമ്മയാണ് അനുഷയുടെ പഠനവും മറ്റും നോക്കിയത്. രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു.

ഏറെ പ്രതീക്ഷകളുമായാണ് മാത്യൂസിനെ അനുഷ കല്യാണം കഴിച്ചത്. പ്രണയത്തിന് വേണ്ടി വീട്ടുകാരോട് പൊരുതി. പഠന കാലത്ത് തുടക്കത്തില്‍ കെഎസ്‌യുവിലായിരുന്നു മാത്യൂസ്.

പിന്നീട് എസ്എഫ്‌ഐയിലേക്കായി. നിരവധി അടിപടി വഴക്കുകളില്‍ മാത്യൂസ് ചെന്നു പെട്ടു. ഇതു മനസ്സിലാക്കിയ അനുഷയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിര് നില്‍ക്കുകയായിരുന്നു.

എന്നാല്‍ അസ്ഥിയ്ക്കു പിടിച്ച പ്രണയം മാത്യൂസിനോട് ഉണ്ടായിരുന്ന ഐടി പ്രൊഫഷണല്‍ ആയ അനുഷ ഇത് വിവാഹത്തിലെത്തിക്കുകയായിരുന്നു.

ബാര്‍ അടിച്ചു പൊട്ടിച്ച കേസെടക്കം മാത്യൂസ് കെ തോമസിനെതിരെയുണ്ട്. ഇതെല്ലാം സഹോദരിയെ പറഞ്ഞു മനസ്സിലാക്കാന്‍ സഹോദരന്മാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും അനുഷ കേട്ടില്ല. അങ്ങനെയായിരുന്നു വിവാഹം നടന്നത്.

എന്നാല്‍ വിവാഹം ചെയ്തു വീട്ടിലെത്തിയപ്പോഴാണ് താന്‍ എടുത്തത് ഒരു തെറ്റായ തീരമാനമായിരുന്നുവെന്ന് അനുഷ തിരിച്ചറിയുന്നത്.

മാത്യൂസിന്റെ സ്വഭാവവൈകല്യം അനുഷയെ ഏറെ മാനസിക വിഷമവുമായി. തിരുത്താനുള്ള ശ്രമവും നടന്നില്ല. ഇന്നലെ രാത്രിയും ഭര്‍ത്താവുമായി പ്രശ്നമുണ്ടായി. ഈ നിരാശയിലായിരുന്നു തൂങ്ങിമരണം.

കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലത്തിനകം ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെ പ്രതിയാക്കി കേസെടുക്കാന്‍ വ്യവസ്ഥയുണ്ട്.

എന്നാല്‍ ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ തൊടാന്‍ പോലീസിനു കഴിയുമോയെന്ന ചോദ്യമാണ് സമകാലീന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പലരും ഉയര്‍ത്തുന്നത്.

Related posts

Leave a Comment