‘മിറര്‍ ഓഫ് പാരഡൈസ്’; മുഗള്‍ രാജകുടുംബത്തിന്‍റെ ഭാഗമായിരുന്ന അമൂല്യവജ്രം; നിത അംബാനി സ്വന്തമാക്കിയത് 54 കോടിക്ക്

അനന്ദ് അന്പാനിയുടേയും രാധികാ മർച്ചന്‍റിന്‍റേയും വിവാഹം കഴിഞ്ഞെങ്കിലും വിവാഹ വാർത്തകൾ ഇനിയും തീരുന്നില്ല. അംബാനി കുടുംബം ആഘോക്ഷമാക്കിയ വിവാഹമായിരുന്നു അത്. സിനിമ കായിക രാഷ്ട്രീയ പ്രമുഖർ അണിനിരന്ന വിവാഹം മാധ്യമങ്ങളിലെ പ്രധാന സംസാര വിഷയമായിരുന്നു. കുടുംബത്തിലെ ഓരോ ആളുകളും ധരിച്ച വസ്ത്രങ്ങളും അവരുടെ മേക്കപ്പും അത്യധികം ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു.

ഇപ്പോഴിതാ വിവാഹ റിസപ്ഷന് അമ്മ നിത അംബാനി അണിഞ്ഞ മോതിരമാണ് സൈബറിടങ്ങളിലെ ചർച്ച. ‘മിറര്‍ ഓഫ് പാരഡൈസ്’ എന്നറിയപ്പെടുന്ന വജ്ര മോതിരം ആണ് നിത അന്ന് ധരിച്ചത്.

ഇത് വെറും വജ്രമല്ല, മുഗള്‍ രാജകുടുംബത്തിന്‍റെ ഭാഗമായിരുന്നു ഈ അമൂല്യവജ്രം. അന്നത്തെ ഭരണാധികാരികള്‍ അവരുടെ കിരീടത്തില്‍ വയ്ക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. 2019-ലെ ക്രിസ്റ്റീസ് ലേലത്തിലാണ് നിത അംബാനി ഈ മോതിരം സ്വന്തമാക്കിയത്. 54 കോടി രൂപയാണ് ഇതിന്‍റെ വില. ദീര്‍ഘ ചതുരാകൃതിയിലാണ് നിതയുടെ മോതിരത്തില്‍ വജ്രം പിടിപ്പിച്ചിരിക്കുന്നത്.

Related posts

Leave a Comment