ഞൊടിയിടയിൽ ഉണ്ടാക്കാം രുചികരമായ ന്യൂഡിൽസുകൾ: ഇന്ന് ദേശീയ ന്യൂഡിൽസ് ദിനം

ഇന്ന് ദേശീയ ന്യൂഡിൽസ് ദിനം.ഞൊടിയിടയിൽ തയാറാക്കാൻ സാധിക്കുന്ന ന്യൂഡിൽസിന് 4,000 വർഷത്തിലേറെയുള്ള കഥകൾ പറയാനുണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ? ബിസി 2000 യിൽ ചൈനയിലാണ് ആദ്യമായി നൂഡിൽസ് കണ്ടുപിടിച്ചത്. പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

തോമസ് ജെഫേഴ്സൺ ആണ് അമേരിക്കയിൽ ഈ വിഭവത്തെ കുറിച്ച് പരിജയപ്പെടുത്തിയതെന്നും പറയപ്പെടുന്നു. ഇന്ന് 1,200-ലധികം തരം നൂഡിൽസ് ചൈനയിൽ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്.

20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ യോക്കോഹാമ ചൈനാടൗണിൽ നിന്നും വിപണിയിലെത്തിയ റാമെൻ നൂഡിൽസ് ആയിരുന്നു അന്ന് പ്രചാരത്തിലേറെ. ഉഡോൺ നൂഡിൽസ്, റൈസ് നൂഡിൽസ്, ഗ്ലാസ് നൂഡിൽസ്, വെർമിസെല്ലി നൂഡിൽസ്, സോമെൻ നൂഡിൽസ് എന്നിങ്ങനെ പോകുന്നു ന്യൂഡിൽസിന്‍റെ വകഭേദങ്ങൾ.

 

Related posts

Leave a Comment