പ്രായമൊക്കെ വെറും നമ്പരല്ലേ! 74-ാം വയസിൽ കോളജ് കുമാരിയായി തങ്കമ്മേടത്തി

ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രായമൊരു പ്രശ്നമേ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. എറണാകുളം ഇലഞ്ഞിരിക്കൽ സ്വദേശിയായ തങ്കമ്മേടത്തിയുടെ ആഗ്രഹമായിരുന്നു ബിരുദം നേടുക എന്നത്.

തങ്കമ്മേടത്തിയുടെ ഈ ആഗ്രഹം വീട്ടുകാർ സാധിച്ചുകൊടുക്കുകയും ചെയ്തു. പഠിക്കണം എന്ന ആഗ്രഹം ഉണ്ടായതിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പ് പാതി വഴിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും അവർ ആരംഭിച്ചു.

പത്താംക്ലാസും പ്ലസ്ടുവും പാസായതോടെ ബിരുദം നേടണമെന്നായിരുന്നു അടുത്ത ആഗ്രഹം. 74 ശതമാനം മാർക്കോടെ പത്താംക്ലാസിലും 78 ശതമാനം മാർക്ക് വാങ്ങി പ്ലസ്ടുവിലും തങ്കമ്മേടത്തി വിജയം കൈവരിച്ചു. തുടർന്ന് തങ്കമ്മേടത്തി എറണാകുളം കോതമംഗലത്തുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ചേർന്നു. 

 

 

Related posts

Leave a Comment