ആരും ഒന്നും അറിയില്ലെന്ന് വിചാരിച്ചു രഹസ്യമായി രണ്ടാം വിവാഹം; ഫേസ്ബുക്ക് കാമുകിയെ സ്വന്തമാക്കാൻ രണ്ട് മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച യുവാവിനെ കുടുക്കി പോലീസ്; ഏറ്റുമാനൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്



ഏറ്റുമാനൂർ : ഒന്നാം വിവാഹം മറച്ചു വച്ചു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ രണ്ടാം വിവാഹം കഴിച്ചു യുവതിയേയും കൊണ്ട് മുങ്ങിയ ആൾ പിടിയിൽ.

കാസർഗോഡ് സ്വദേശി വിനോദിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‌ 14നായിരുന്നു സംഭവം.വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ചു വന്നപ്പോഴക്കും രണ്ടാം ഭാര്യയുമായി വി നോദ് മുങ്ങുകയായിരുന്നു.

മാസങ്ങൾക്ക് മുന്പ് ഫേസ്ബുക്ക് വഴിയാണ് ഇയാളും ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയും പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയും വിവാഹിതരകാൻ തീരുമാനിക്കുകയുമായിരുന്നു.

തുടർന്ന് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി വിവാഹം ആലോചിച്ചു. ഇയാൾ പെണ്‍കുട്ടിയുടെ വീട്ടുകരോടു വീട് കണ്ണൂരിലാണെന്നും വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ് അറിയിച്ചത്.

തുടർന്ന് കോവിഡ് ചൂണ്ടിക്കാട്ടി 14ന് ഇയാൾ ഇയാളുടെ സുഹൃത്തക്കളുമായി എത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടിൽ വച്ചു വിവാഹം നടത്തുകയും പെണ്‍കുട്ടിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു.

കണ്ണൂരിൽ താമസിക്കുന്ന ഇയാളുടെ അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ് ഇന്നലെ ഇയാൾ പെണ്‍കുട്ടിയേയും കൊണ്ടു കണ്ണൂരിലേ ക്കെന്നു പറഞ്ഞ് പോവുകയുമായിരുന്നു.

ഇവർ പോയ സമയത്തു തന്നെ ഇയാളുടെ രണ്ടാം വിവാഹത്തക്കുറിച്ച് അറിഞ്ഞ് തിരുവല്ല സ്വദേശിനിയായ ഒന്നാം ഭാര്യ ഏറ്റുമാനൂരിലെ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മുന്പ് വിവാഹിതനും രണ്ടു കുട്ടികളുടെ

അച്ഛനാണെന്നും വീട്ടുകാർക്ക് മനസിലായത്. ഇത് അറിഞ്ഞു ഏറ്റുമാനൂരിലെ പെണ്‍കുട്ടിയുടെ വീട്ടുകാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് ഇവർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഇരുവരെയും പിന്തുടർന്ന് പിടികൂടി ഏറ്റുമാനൂരിൽ എത്തിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Related posts

Leave a Comment