പീഡനക്കേസ് പ്രതികൾക്കെതിരേ നടപടിയില്ല; വാട്ടർ ടാങ്കിന് മുകളിൽ ക‍യറി ഇരയുടെ ആത്മഹത്യാഭീഷണി


ഗോണ്ട (യുപി): കൂട്ടബലാത്സംഗ കേസിൽ പോലീസ് നിഷ്‌ക്രിയത്വം കാണിച്ചെന്നാരോപിച്ച് പതിനെട്ടുകാരി ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിലെ വാട്ടർ ടാങ്കിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.

2023 ഡിസംബറിൽ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. സഹോദരന്മാരായ മൂന്നു യുവാക്കൾ മോട്ടോർ സൈക്കിളിലെത്തി മകളെ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.

ചൊവ്വാഴ്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കാണുന്നതിനായി മാതാപിതാക്കളോടൊപ്പം എത്തിയ പെൺകുട്ടി ഉച്ചയ്ക്ക് 12 ഓടെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് മുകളിൽ നിർമിച്ച വാട്ടർ ടാങ്കിന് മുകളിൽ ക‍യറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് പെൺകുട്ടി ആരോപിച്ചു. മൂന്നു മണിക്കൂറിനു ശേഷം കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചശേഷമാണു പെൺകുട്ടി താഴെയിറങ്ങിയത്.

Related posts

Leave a Comment