പ്രത്യുൽപ്പാദനം കുറഞ്ഞാൽ ഇണയെ ഉപേക്ഷിച്ച് പോകും: പെൻഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം

കുടുംബവുമൊത്ത് ഒന്നിച്ച് ജീവിക്കുന്ന ആളുകളാണ് മനുഷ്യൻ. എന്നാൽ മൃഗങ്ങൾ ഇണകളുമൊക്കെ ആയി ഒന്നിച്ച് ജീവിക്കാറില്ല. ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന ജീവികളാണ് പെൻഗ്വിനുകൾ.

പെൻഗ്വിനുകളുടെ പങ്കാളി മരിച്ചാൽ ഇണയ്ക്ക് ജീവനോടെയിരിക്കാനാകില്ലെന്നും അവ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ടുള്ള ധാരാളം വാർത്തകൾ മുൻപ് വൈറലായിട്ടുണ്ട്.

എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠന പ്രകാരം പെൻഗ്വിനുകൾക്കിടയിൽ വേർപിരിയൽ കൂടിയെന്നും പങ്കാളികളിൽ തൃപ്തരല്ലാത്തവർ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും പറയുന്നു.

ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തൽ. ഓസ്‌ട്രേലിയയയിലെ ഫിലിപ്പ് ദ്വീപിൽ ഉണ്ടായിരുന്ന 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്.

അതിൽ നിന്നും, പെൻഗ്വിനുകളിൽ വേർപിരിയൽ സാധരണമാണെന്നും, അവർ മികച്ച പങ്കാളികൾക്കായി ദീർഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Related posts

Leave a Comment