അച്ചടക്കം ലംഘിച്ചാൽ വച്ചുപൊറുപ്പിക്കില്ല, പരിണിതഫലം തിക്തമായിരിക്കും; എഡിജിപിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം: എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരെ പി. വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോട്ടയത്തു നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു.

പോലീസ് സേനയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. അതിനു വിരുദ്ധമായി എന്തെങ്കിലും പ്രവൃത്തി ചെയ്താല്‍ ഒരുഘട്ടത്തിലും വച്ചുപൊറുപ്പിക്കില്ല. അതുമായി ബന്ധപ്പെട്ട നടപടികള്‍ പ്രത്യേകമായി ഉണ്ടാകും.

അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തി കണ്ട് ആർക്കെങ്കിലും തനിക്കും ഇങ്ങനെ ചെയ്യാമെന്നും ആരും ധരിച്ചേക്കരുത്. അതിന്‍റെ പരിണിതഫലം തിക്തമായിരിക്കുമെന്ന് ഓര്‍മ വേണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പോലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്‍റെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related posts

Leave a Comment