അച്ഛൻ എതിർത്തിട്ടും മകൾ പ്രണയം തുടർന്നു; അനുസരണക്കേട് കാട്ടിയ മകളെ വെട്ടിനുറുക്കി; കൊന്നത് മറ്റുമക്കൾ വഴിതെറ്റാതിരിക്കാനെന്ന് അറസ്റ്റിലായ പിതാവ്

ലക്നോ: പ്രണയബന്ധത്തിന്‍റെ പേരിൽ മകളെ വെട്ടികൊന്ന് പിതാവ്. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയിട്ടും കലിപ്പടങ്ങാതെ മകളെ വെട്ടിനുറുക്കി. ഉത്തർപ്രദേശിലെ മോത്തിപുർ ലക്ഷ്മൺപൂർ മതേഹി ഗ്രാമത്തിലാണ് നടക്കുന്ന സംഭവം.

അച്ഛനെ ക്രൂരകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ടത് പതിനേഴുകാരി. കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പിതാവ് നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയബന്ധം ഒഴിയണമെന്ന് അച്ഛന്‌ പലതവണ പറഞ്ഞിട്ടും മകൾ അനുസരിച്ചില്ല. പിന്നെസ ബന്ധം തുടരുന്നതറിഞ്ഞ നയീം ഖാൻ, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകളുടെ കഴുത്ത് മുറിച്ചു മാറ്റുകയായിരുന്നു.

എന്നിട്ടും കലിയടങ്ങാതി തലയും കൈകളും കാലുകളും മുറിച്ചുമാറ്റി. ഇതേ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവുമായി കൗമാരക്കാരിക്ക് ബന്ധമുണ്ടായിരുന്നുവെന്നും മുമ്പ് രണ്ട് തവണ വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

മോത്തിപൂർ, നൻപാറ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയെന്നും പോലീസ് അറിയിച്ചു.

മകളുടെ പെരുമാറ്റം മറ്റ് കുട്ടികളിൽ മോശം സ്വാധീനം ചെലുത്തുമെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നും നയീം ഖാൻ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Related posts

Leave a Comment