ബീഫ് കഴിക്കുന്നവരെയും വിൽക്കുന്നവരെയും സംരക്ഷിക്കും; മോദി ഭരണകൂടത്തിന്‍റെ ഭീകരത ജനാധിപത്യസമൂഹം അനുവദിക്കില്ലെന്ന് ടി.എൻ. പ്രതാപൻ

prathapanകരുവന്നൂർ: ബീഫ് കഴിക്കുന്നവർക്കും വിൽക്കുന്നവർക്കും കോണ്‍ഗ്രസ് പ്രവർത്തകർ സംരക്ഷണം നൽകുമെന്ന് ഡിസിസി പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബസംഗമം കരുവന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണകൂടത്തിന്‍റെ ഭീകരത ജനാധിപത്യസമൂഹം അനുവദിക്കില്ല. നിയമലംഘനം ഉൾപ്പെടെയുള്ള ത്യാഗോജ്ജ്വാല സമരങ്ങളിലൂടെ കോണ്‍ഗ്രസ് നേടിയെടുത്ത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സണ്‍ മുഖ്യാതിഥിയായിരുന്നു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കൾ, മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ, കലാ-കായിക പ്രതിഭകൾ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്‍റുമാർ എന്നിവരെ ആദരിച്ചു.

മണ്ഡലം പ്രസിഡന്‍റ് ബൈജു കുറ്റിക്കാടൻ അധ്യക്ഷനായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എസ്. അനിൽകുമാർ, ആന്‍റോ പെരുന്പുള്ളി, സോണിയ ഗിരി, കെപിസിസി നിർവാഹക സമിതിയംഗം ടി.വി. ജോണ്‍സണ്‍, ബ്ലോക്ക് പ്രസിഡന്‍റ് ടി.വി. ചാർളി, നഗരസഭാ അധ്യക്ഷ നിമ്യ ഷിജു, ഉപാധ്യക്ഷ രാജേശ്വരി ശിവരാമൻ നായർ, ജനശ്രീമിഷൻ നിയോജകമണ്ഡലം ചെയർമാൻ ബെൻസി ഡേവിഡ്, കുടുംബസംഗമം കോർഡിനേറ്റർ ജോജി തെക്കൂടൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, സത്യൻ നാട്ടുവള്ളി, മണ്ഡലം ഭാരവാഹികളായ കെ.കെ. അബ്ദുള്ളക്കുട്ടി, എം.ആർ. ഷാജു, കെ.സി. ജെയിംസ്, എൻ.ആർ. ശ്രീനിവാസൻ, എ.കെ. വർഗീസ്, സിന്ധു അജയൻ എന്നിവർ പ്രസംഗിച്ചു.

Related posts