ഒരാളുമായി കുറേക്കാലം ഒന്നിച്ചു പോയിട്ട് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്; പ്രിയങ്ക

‌ലൊക്കേഷനില്‍ കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടില്ലെന്നും, അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച്‌ കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്ന് നടി പ്രിയങ്ക. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എനിക്ക് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല.

ഒരാളുമായി കുറേക്കാലം ഒന്നിച്ചു പോയിട്ട് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. അന്ന് പറഞ്ഞപ്പോള്‍തന്നെ അത് എതിര്‍ക്കണമായിരുന്നു. മീ ടു ആരോപണങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കും.

കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേയ്ക്കുന്നത് എന്തിനാണ്. പോവാതിരുന്നൂടെ, അല്ലെങ്കില്‍‌ അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അന്നുതന്നെ അത് തീര്‍ക്കണം. ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച്‌ കൊണ്ടുപോയാല്‍ അത് സത്യമാണ്.

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച്‌ നടന്ന്, ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതില്‍ എന്താണ് ഉള്ളതെന്ന് പ്രിയങ്ക പറഞ്ഞു.

Related posts

Leave a Comment