ഒരിക്കൽ ആ നടനെക്കുറിച്ച് തുറന്നുപറയും; ആ നടന്‍റെ ഇപ്പോഴത്തെ ജീവിതം എന്‍റെ ദാനമെന്ന് പ്രിയങ്ക

എന്നോട് മോശമായി പെരുമാറിയ നടൻ പാവമാണെന്ന് കരുതുന്നിലെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബത്തോട് ബഹുമാനമുണ്ട്. ഇപ്പോഴും അക്കാര്യം പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ നടന്‍റെ അഹങ്കാരത്തിന് ഒരു കുറവുമില്ല.

അതു കാണുമ്പോൾ എനിക്കു പറയണമെന്ന് തോന്നാറുണ്ട്. ഞാൻ ഒരിക്കൽ അതു തുറന്നുപറയും. ആ നടന്‍റെ ഇപ്പോഴത്തെ ജീവിതം എന്‍റെ ദാനമായി കണക്കാക്കിയാൽ മതി.

ഒരുപാട് പുതുതലമുറ ഇതിലേക്ക് വരാനുണ്ട്. ഇത്തരം ആളുകൾ അതിൽ നിന്നു പോകണം. സിനിമ മോശം ഫീൽഡല്ല, എന്നാൽ ഇത്തരക്കാർ ചേർന്ന് അതിനെ നശിപ്പിക്കുകയാണ്. എന്നെ ഉപദ്രവിക്കാൻ വന്നവരെ ഞാൻ തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ട്. -പ്രിയങ്ക അനൂപ്

Related posts

Leave a Comment