ഓമനിച്ച് വളർത്തി ഒടുവിൽ ജീവനെടുത്തു;13 അടി നീളമുള്ള പെരുമ്പാമ്പ് ഉടമയെ കഴുത്ത് ഞെരിച്ച് കൊന്നു

മനുഷ്യർക്കും മൃഗങ്ങൾക്കും നിരവധി സ്വഭാവസവിശേഷതകൾ ഉണ്ടെങ്കിലും, മനുഷ്യൻ മൃഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്. വീട്ടിൽ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന ജീവികൾ ഉപദ്രവിക്കില്ലെന്നാണ് പറയാറുള്ളത്. എന്നാൽ അമാൻഡ റൂത്ത് ബ്ലാക്ക് എന്ന 25 വയസ്സുകാരി തന്‍റെ വളർത്തു പെരുമ്പാമ്പിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുകയാണ്.

അമാൻഡ റൂത്ത് വീട്ടിൽ ഒരു പെരുമ്പാമ്പിനെ വളർത്തുന്നുണ്ടായിരുന്നു. അവൾ അതിന് ഡയാബ്ലോ എന്ന പേര് നൽകുകയും യുഎസിലെ വിർജീനിയ ബീച്ചിലുള്ള അവളുടെ വീട്ടിലേക്ക് താമസിപ്പിക്കുകയും ചെയ്തു.

പെറ്റ് സ്റ്റോറിൽ ജോലി ചെയ്ത് പരിചയമുള്ളതിനാൽ പെരുമ്പാമ്പിന് സ്വന്തമായി മരുന്ന് നൽകാമെന്ന് അവൾ വിശ്വസിച്ചു. എന്നാൽ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതും പെരുമ്പാമ്പ് മുറിയിൽ ഇഴയുന്നതുമാണ് കണ്ടത്.

അമൻഡയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചതായി കണ്ടെത്തി. ഈ സംഭവത്തെ തുടർന്ന് പെരുമ്പാമ്പിനെ കൊല്ലണമെന്ന് ഭർത്താവ് ആവശ്യപ്പെടുകയും വീട്ടിലെ എല്ലാ പാമ്പുകളേയും പോലീസ് കസ്റ്റഡിയിൽ ഏൽപ്പിക്കുകയും ചെയ്തു. വന്യമൃഗങ്ങളെ വളർത്തുന്നത് എപ്പോഴും അസാധ്യമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഈ സംഭവം കണ്ടവർ അവകാശപ്പെടുന്നത്.

 

Related posts

Leave a Comment