റബര്‍ത്തടിക്കും വിലയില്ല; കര്‍ഷകര്‍ക്കു നഷ്ടം മാത്രം; തടിമില്ലുകാരും ഇടനിലക്കാരും ചേർന്നു വിലയിടിക്കുന്നുവെന്ന് കർഷകർ


സ്വന്തം ലേഖകന്‍
കോട്ടയം: റബര്‍ ഷീറ്റ് വിലയിടിവിനൊപ്പം റബര്‍ തടിവില കുറഞ്ഞതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. റബര്‍ സെലക്ഷന്‍ തടി (ഏറ്റവും വണ്ണമുള്ള ചുവടുവശം) രണ്ടു മാസം മുന്പ് ടണ്ണിന് 9,500 രൂപ വരെ ഉയര്‍ന്നത് 7,500 രൂപയിലേക്ക് താഴ്ന്നു. വി

റകിനും മറ്റുമായുള്ള റബര്‍ തടിക്ക് ആറായിരം രൂപയിലും താഴെയാണ് നിരക്ക്. ഓരോ വര്‍ഷവും തൊഴിലാളി യൂണിയനുകള്‍ സംഘടിതമായി ഉയര്‍ത്തുന്ന അന്യായകൂലിയാണ് കര്‍ഷകരുടെ ദുര്യോഗത്തിനു പ്രധാന കാരണം.

യൂണിയന്‍ ഇടപെടലില്‍ വര്‍ഷംതോറും ഉയര്‍ത്തുന്ന തൊഴില്‍ക്കൂലിയ്ക്കു പുറമെ ലോറിക്കൂലിയും വര്‍ധിക്കുന്നു.എന്നാല്‍ തടിമില്ലുകളും ഇടനിലക്കാരും തമ്മിലെ ധാരണയാണ് വിലയിടിക്കുന്നതിലെ പ്രധാന ഘടകമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.

സംഘടിതചൂഷണത്തിന്‍റെ ഫലമായി ഒരു ടണ്‍ റബര്‍ തടിക്ക് മൂവായിരം രൂപ വീതം നഷ്ടം കര്‍ഷകര്‍ക്കുണ്ടാകുന്നതായി ഇവര്‍ പറയുന്നു.

പ്ലൈവുഡ് നിര്‍മാണത്തിനാണ് സെലക്ഷന്‍ പ്രധാനമായും റബര്‍ തടി ഉപയോഗിക്കുന്നത്. സമീപകാലത്ത് മറ്റിനം പാഴ്തടികള്‍ വലിയ തോതില്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമായതോടെ റബറിന് ഡിമാന്‍ഡ് കുറഞ്ഞുവെന്നും വ്യാപാരികള്‍ പറയുന്നു.

റബര്‍ തടി സംസ്‌കരണം പ്രധാനമായി നടക്കുന്ന പെരുമ്പാവൂര്‍, കാലടി, ആലുവ, കോഴിക്കോട് പ്രദേശങ്ങളിലെ മില്ലുകളില്‍ പ്ലൈവുഡ് ഉത്പാദനം ഗണ്യമായി കുറഞ്ഞതായും ചിലത് നിലച്ചുപോയതായും പറയുന്നു.

30 വര്‍ഷം പരിപാലിച്ച് ഒരു ഹെക്ടറിലെ റബര്‍ വിറ്റാല്‍ തൊഴിലാളിക്കും കച്ചവടക്കാരനും മില്ലുകാര്‍ക്കും ലോറിക്കാര്‍ക്കും കൂടി ലഭിക്കുന്ന പകുതി പോലും തോട്ടം ഉടമയ്ക്ക് ലഭിക്കില്ലെന്നതാണ് സാഹചര്യം.

തടി ഉള്‍പ്പെടെ റബര്‍ പാട്ടമെടുത്ത ഒട്ടേറെപ്പേരാണ് ഷീറ്റിനും ലാറ്റക്‌സിനും തടിക്കും വിലയിടിഞ്ഞതോടെ ഭാരിച്ച ബാധ്യതയിലും നഷ്ടത്തിലുമായിരിക്കുന്നത്.

Related posts

Leave a Comment