അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം ! വെട്ടിത്തുറന്ന് പറയുക ആണെങ്കില്‍ എല്ലാം പറയാമെന്ന് സായ്കുമാര്‍…

മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് സായ്കുമാര്‍. സിദ്ധിഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെ എത്തിയ താരം നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

പ്രശസ്ത സിനിമാ നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായ സായ്കുമാര്‍ ഇപ്പോഴും സിനിമകളില്‍ സജീവമാണ്.

അതേ സമയം ഇപ്പോള്‍ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും സായ്കുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ആദ്യ വിവാഹത്തെ കുറിച്ചും നടി ബിന്ദു പണിക്കരുമായുള്ള രണ്ടാം വിവാഹ ജീവിതത്തെ കുറിച്ചും ചോദിച്ചപ്പോള്‍ ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സായ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…അതിനെ പറ്റി സംസാരിക്കേണ്ടതില്ല. അതിനെപ്പറ്റി പറയുന്നതില്‍ വിഷമമുണ്ടായിട്ടൊന്നുമല്ല.

ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്‍പര്യമില്ലാത്തതിനാല്‍ ആണ് സംസാരിക്കണ്ട എന്ന് പറഞ്ഞത്. പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല.

അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി.

അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം. വെട്ടിത്തുറന്ന് പറയുക ആണെങ്കില്‍ എല്ലാം പറയാം. ആ സമയത്തായിരുന്നു എങ്കില്‍ അതൊക്കെ പറയാം.

പക്ഷേ അതൊക്കെ കഴിഞ്ഞു ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടത് ഇല്ലല്ലോ.

ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി. നമ്മള്‍ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും.

ഷൂട്ടിംഗൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല.

എനിക്കത് ഇഷ്ടമല്ല. വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്നമാണെന്നും താരം പറയുന്നു.

Related posts

Leave a Comment