നായകന്മാരുടെ എതിര്‍പ്പ്; ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്ന് സാമന്ത ഒഴിവാക്കപ്പെടുന്നു

തെന്നിന്ത്യന്‍ സിനിമയിലെ വിസ്മയമാണ് സാമന്ത. സഹനടിയില്‍നിന്നു താരമൂല്യമുള്ള നായികയാകാന്‍ സാമന്ത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ കരിയറില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. വ്യക്തിഗത ജീവിതത്തിലും ആരോഗ്യവുമായി ബന്ധപ്പെട്ടുമെല്ലാം ദിനവും നിട പടവെട്ടുകയാണ്. സിനിമാ ജീവിതത്തിലും വിവാഹ ജീവിതത്തിലും പ്രതിസന്ധികള്‍ നേരിട്ടപ്പോഴും ആത്മവിശ്വാസത്തോടെ നേരിട്ടു.

മയോസൈറ്റിസ് രോഗം ബാധിച്ച വിവരം വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം വെളിപ്പെടുത്തിയത്. പിന്നീട് കുറച്ചുകാലം രോഗനിര്‍ണയത്തിന്‍റെയും ചികിത്സയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു.

അതുകൊണ്ടുതന്നെ സിനിമകളില്‍നിന്ന് ഇടവേളയെടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രോഗത്തിന് ചെറിയ ശമനം വന്നപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി.

എന്നാല്‍ ലഭിക്കുന്ന പല സിനിമകളില്‍നിന്നും നടി പിന്നീട് ഒഴിവാക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സമാന്തയുടെ രണ്ട് വലിയ ബമ്പര്‍ സിനിമകളില്‍ നടിക്ക് ഓഫറുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് നായകന്മാരും അതിന് എതിര്‍പ്പ് പറഞ്ഞതിനാല്‍ സാമന്തയെ പ്രോജക്ടില്‍നിന്നു മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. അല്ലു അര്‍ജുന്‍-ആറ്റ്‌ലി കോമ്പോ ചിത്രത്തില്‍ സാമന്തയായിരുന്നു നായിക. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

അതുപോലെ ബോളിവുഡില്‍നിന്നു വന്ന ഒരു ഓഫറും നടിക്ക് നഷ്ടപ്പെട്ടുവത്രെ. ബി ടൗണിലെ സാമന്തയുടെ പ്രിയപ്പെട്ട നായകന്‍ ഷാരൂഖ് ഖാനാണ്. അദ്ദേഹത്തിന്‍റെ പുതിയ പ്രോജക്ടിലേക്ക് സാമന്തയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നടിക്ക് ആ അവസരം നഷ്ടപ്പെട്ടതായാണ് സിനിമാ മേഖലയില്‍നിന്നു വരുന്ന റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. പലപ്പോഴും ബിഗ് ബജറ്റ് സിനിമകള്‍ കൈയെത്തും ദൂരത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളയാളാണ് സാമന്ത. നായികയെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചാലും പിന്നീട് നായകന്മാരുടെ തീരുമാനപ്രകാരം എല്ലാം മാറും. ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോഴാണത്രേ സാമന്തയ്ക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടത്.

Related posts

Leave a Comment