ഓറഞ്ച് ബ്ലൗസും നീല പാവാടയും..! സരയൂ മോഹൻ പറയുന്നു…

ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസിൽ തോന്നിയത്.

പിന്നെ വാശിയുടെയും അലറികരച്ചിലിന്‍റെയും മുഖം വീർപ്പിച്ചു നടക്കലിന്‍റെയും ദിവസങ്ങൾ.

സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെക്സ്റ്റൈസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു. പിന്നെ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി.

സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി.

-സരയൂ മോഹൻ

Related posts

Leave a Comment