സരിൻ ഉയർത്തിയ ആശങ്ക പ്രധാനം; ഇടതിനോടു ചേർന്നുനിൽക്കാൻ സരിൻ ആഗ്രഹിച്ചാൽ ചേർത്തു പിടിക്കുമെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: പി.സരിൻ ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ്ബാബു ഇക്കാര്യം പറഞ്ഞത്.

സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർഥി ആക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. സരിൻ മുന്പ് സിപിഎമ്മിനെ വിമർശിച്ചതിൽ ഒന്നും കാര്യമില്ല. കോണ്‍ഗ്രസിൽ നിൽക്കുന്പോൾ സിപിഎമ്മിനെ വിമർശിക്കും. അതൊക്കെ രാഷ്‌ട്രീയമാണെന്നും സുരേഷ്ബാബു ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് അത്തരം വിമർശനങ്ങൾ വരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് രാഷ്‌ട്രീ സാഹചര്യം നോക്കിയാണ്.

കോണ്‍ഗ്രസ് രാഷ്‌ട്രീയം വർഗീയ രാഷ്‌ട്രീയവുമായി ഒത്തുപോകുന്നതിൽ സരിൻ ഉയർത്തിയ ആശങ്ക പ്രധാനമാണെന്നും സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ഇനി പോരാട്ടം എൽ ഡി എഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിൽ ഇല്ലെന്നും സുരേഷ് ബാബു പറഞ്ഞു.

Related posts

Leave a Comment