അമ്പത്തിനാലാം വയസിൽ ഫേസ്ബുക്കിൽ കയറി; യുവതിയെ വളച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് സ്വർണവും 8 ലക്ഷം രൂപയും;  പത്മനാഭനെ കുടുക്കി പോലീസ്


ചാവക്കാട്: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയേ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ 54കാരൻ പിടിയിൽ.

ഗുരുവായൂർ തെക്കേനട വാകയിൽ സമൂഹമഠം പത്മനാഭനെയാണ് എസ്എച്ച്ഒ കെ.എസ്. സെൽവരാജ് അറസ്റ്റ് ചെയ്തത്.

ഏഴുമാസം മുന്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നുവത്രെ. വിവാഹം കഴിച്ചവിവരം മറച്ചുവച്ചാണ് പത്മനാഭൻ വിവാഹ വാഗ്ദാനം നൽകിയത്.

പണയംവയ്ക്കാൻ സ്വർണം വാങ്ങിയും ബാങ്കിൽനിന്ന് പലപ്പോഴായി 8.25 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

എസ്ഐമാരായ എസ്. സിനോജ്, എ.എം. യാസിർ, സീനിയർ സിപിഒ എം. ഗീത, സിപിഒമാരായ ജെ.വി. പ്രദീപ്, ജയകൃഷ്ണൻ, വിനിൽ ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Comment