ഇങ്ങനെ ചെയ്താൽ ഏത് ഭർത്താവായാലും ഉപേക്ഷിച്ച് പോകില്ല: ഭാര്യമാർക്ക് ‘സെക്‌സ് അപ്പീൽ’ പരിശീലന ക്യാംപ്

പങ്കാളിക്ക് നിങ്ങളോട് താൽപര്യക്കുറവ് ഉണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? കല്യാണത്തിനു മുൻപ് എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു.

ഇപ്പോ കണ്ടില്ലേ കല്യാണം കഴിഞ്ഞ് ഒന്നു മൈൻഡ് കൂടി ചെയ്യുന്നില്ല. എന്നൊക്കെ പരിഭവം പറയാറുള്ള ആളാണോ നിങ്ങൾ? പലരും പറയാറുള്ള സ്ഥിരം പല്ലവിയാണ് ഇവയൊക്കെ. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ മാത്രമല്ല. അങ്ങ് ചൈനയിലും ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ചൈനക്കാർ.

സെക്‌സ് അപ്പീലൂടെ പരിശീലന ക്യാംപ് നൽകിയാണ് ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. പങ്കാളികൾ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് ഈ ക്യാംപിലൂടെ ലക്ഷ്യമിടുന്നത്.

ക്യാംപിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 35 -നും 55 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരുന്നു. സെക്‌സ് അപ്പീൽ അക്കാദമി എന്നറിയപ്പെടുന്ന കമ്പനിയാണ് ക്യാംപ് സംഘടിപ്പിച്ചത്.

Related posts

Leave a Comment