മണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ; രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ പറയുന്നത്; ശ്രീജിത്ത് പണിക്കർ

കൊച്ചി: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ഇന്ന് എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഏഴ് ദിവസം പിന്നിട്ടിട്ടും അർജുനെ കണ്ടെത്തുന്നതിനു സാധിക്കാത്തതിൽ വിമർശനം നാനാഭാഗത്തു നിന്നും ഉയരുകയാണ്. ഇതിനിടയിൽ ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് മണ്ണിനടിയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മതഭ്രാന്ത് പിടിച്ച കുറേയധികം മനുഷ്യർ ഉണ്ടെന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്. അർജുന് വേണ്ടിയുളള രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ ഇവന്മാർ പറയുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസ കുറിപ്പ്.

കുറിപ്പിന്‍റെ പൂർണ രൂപം…

അതിനിടെ മതവെറിയൻസ് കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്. മണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് മണ്ണിനടിയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന്. രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ ഇവന്മാർ പറയുന്നത്?

Related posts

Leave a Comment