ബദിയഡുക്ക(കാസർഗോഡ്): എൻഡോസൾഫാൻ ദുരിതബാധിതയായ അമ്മ കൈകാലടിച്ച് പിടയുന്നതു കണ്ട് മരണവെപ്രാളം കാട്ടുകയാണെന്ന് തെറ്റിദ്ധരിച്ച് മകൻ മൊബൈൽ ടവറിനു മുകളിൽ കയറി താഴേക്കു ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ മനോജ്(17)ആണ് മരിച്ചത്. മനോജിന്റെ അമ്മ ലീല എൻഡോസൾഫാൻമൂലം പത്തു വർഷമായി രോഗബാധിതയായി ശരീരം തളർന്നു കിടപ്പിലായിരുന്നു.
Related posts
വയനാട് വെള്ളിലാടിയിലെ അരുംകൊല; പോലീസിനു വിവരം നല്‍കിയത് ഓട്ടോ ഡ്രൈവര്‍
കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത വെള്ളിലാടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടങ്ങളാക്കി രണ്ട് ബാഗുകളില്‍ നിറച്ച് ഓട്ടോയില്‍ കയറ്റി മൂന്നു കിലോമീറ്റര്‍...പോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിൽ കഴിഞ്ഞത് ആന്ധ്രയിലും കോയമ്പത്തൂരിലും
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കസബ പോലീസ് ചോദ്യം ചെയ്തു. ആറുമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് ജയചന്ദ്രന്...“മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’; ബ്രൂവറിക്കെതിരേ സിപിഐ മുഖപത്രത്തില്‍ ലേഖനം
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനെതിരേ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. “മണ്ണും ജലവും...