എന്റെ ഭാര്യയ്ക്ക് പിന്തുണയുമായി ഞാനുണ്ടാകണം ! കുട്ടികളെ കേരളത്തില്‍ വളര്‍ത്താനാണ് താല്‍പര്യമെന്ന് അപര്‍ണ

മലയാളികള്‍ക്ക് സുപരിചിതയായ വിദേശ വനിതായാണ് അപര്‍ണ മള്‍ബറി. മലയാളം പറഞ്ഞ് ഏവരെയും ഞെട്ടിച്ച വിദേശിയായ അപര്‍ണ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. താനൊരു ലെസ്ബിയന്‍ ആണെന്ന് നേരത്തെ അപര്‍ണ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും ജീവിതത്തെ പറ്റിയുമെല്ലാം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അപര്‍ണ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ വിശേഷങ്ങള്‍ പങ്കുവച്ചത്. അപര്‍ണയുടെ വാക്കുകള്‍ ഇങ്ങനെ…പതിനഞ്ചു വയസ്സായ ശേഷമാണ് ഞാന്‍ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്. എന്നും എന്റെ മനസ്സില്‍ ഞാനൊരു പ്യുവര്‍ മലയാളിയാണ്. ഫ്രാന്‍സിലേക്ക് ഞാന്‍ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ്. അവള്‍ ഒരു കാര്‍ഡിയോളജിസ്റ്റ് ആണ്. ഞാന്‍ കൂടെ ഉണ്ടാകേണ്ടതാണ്. അവളല്ലാതെ എനിക്ക് അവിടെ ഒന്നും ഇല്ല. ഞാനും അമൃത ശ്രീയും സിംപിള്‍ ലൈഫ് ഫോളോ ചെയ്യുന്നവരാണ്. ഫ്രാന്‍സിലെത്തുമ്പോള്‍ ഫുള്‍ ഫാമിലി ഓറിയന്റഡ് ആണ്. ലൈഫില്‍…

Read More

പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള്‍ ചിന്തിച്ചിട്ടുണ്ടാവുക ! തന്റെ പ്രണയത്തെക്കുറിച്ച് അപര്‍ണ…

ഇത്തവണത്തെ ബിഗ്‌ബോസ് മലയാളം സീസണ്‍ വ്യത്യസ്ഥരായ മത്സരാര്‍ഥികളാല്‍ കൂടിയാണ് വ്യത്യസ്ഥമാകുന്നത്. ബിഗ് ബോസിലെത്തിയവരില്‍ ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപര്‍ണ മള്‍ബറി. മലയാളം ഷോയിലെത്തിയ നോണ്‍ മലയാളിയാണ് അപര്‍ണ. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിദേശിയായ അപര്‍ണ, മലയാളികളെ പോലും അമ്പരപ്പിക്കുന്ന മലയാളമാണ് പറയുന്നത്. സ്വവര്‍ഗാനുരാഗിയായ അപര്‍ണ ഒരിക്കല്‍ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയില്‍ എത്തിയപ്പോഴായിരുന്നു അപര്‍ണ തന്റെ പ്രണയ കഥ തുറന്ന് പറഞ്ഞത്. വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്‌പെയിനിലായിരുന്നു. ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹമെന്നും നിലവിളക്കൊക്കെയുണ്ടായിരുന്നു എന്നും അപര്‍ണ പറയുന്നു. വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്‍പര്യമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്‌നമല്ലെന്നും ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമൃത അറിയിച്ചിരുന്നു. അമൃത ശ്രീയാണ് അപര്‍ണയുടെ മനസ് കവര്‍ന്നത്. അമൃത ശ്രീ…

Read More