നാലുവര്‍ഷം കൊണ്ട് അര്‍ച്ചന നാഗ് സമ്പാദിച്ചത് 30 കോടി രൂപ ! ഹണിട്രാപ്പ് കേസില്‍ ഇഡി അന്വേഷണവും

ഒഡീഷയിലെ ഉന്നത രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കി അര്‍ച്ചന നാഗ് എന്ന യുവതി പണം തട്ടിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇടപെടുന്നതായി വിവരം. കേസിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുക. അര്‍ച്ചനയുടെ അറസ്റ്റിലേയ്ക്ക് നയിച്ച കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇ.ഡി. ആവശ്യപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷപാര്‍ട്ടികള്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. കേസിലെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും പോലീസിന് അന്വേഷിക്കാനാകില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ തന്നെ ഇ.ഡിയോ ആദായനികുതി വകുപ്പോ കേസില്‍ ഇടപെടേണ്ടിവരും. അര്‍ച്ചനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി റിസര്‍വ് ബാങ്കിന് നേരത്തെ കത്തെഴുതിയിരുന്നതായും കമ്മിഷണര്‍ സൗമേന്ദ്ര പ്രിയദര്‍ശനി കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അര്‍ച്ചനയും ഭര്‍ത്താവും 30 കോടി രൂപയുടെ…

Read More

അര്‍ച്ചന വലവീശിപ്പിടിച്ചത് നിരവധി പ്രമുഖരെ ! സ്വകാര്യദൃശ്യം കാട്ടി നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി; ഒടുവില്‍ പിടിയിലായി…

രാഷ്ട്രീയ നേതാക്കളും സിനിമാപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളെ തേന്‍കെണിയില്‍പ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍. അര്‍ച്ചന നാഗ് (25) എന്ന യുവതിയെയാണ് ഖണ്ഡാഗിരി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍, രണ്ടു പെന്‍ഡ്രൈവ്, ഡയറി എന്നിവയും പിടിച്ചെടുത്തു. എന്നാല്‍ തട്ടിപ്പിന്റെ വിശദാംശങ്ങളെപ്പറ്റിയോ ഹണിട്രാപ്പില്‍ കുരുങ്ങിയവരെക്കുറിച്ചോ മാധ്യമങ്ങളോടു വിശദീകരിക്കാന്‍ പോലീസ് തയാറായില്ല. പ്രമുഖ നേതാക്കളും വിഐപികളും ഉള്‍പ്പെട്ടതിനാലാണു കേസ് നടപടികള്‍ പോലീസ് രഹസ്യമാക്കി വയ്ക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയതെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു. ഒഡിയ സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു പണംതട്ടാനും യുവതി ശ്രമിച്ചിരുന്നു. അര്‍ച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വന്‍ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രമുഖര്‍ക്കായി അര്‍ച്ചന വലവിരിക്കുക. വേഗത്തില്‍ അടുപ്പമുണ്ടാക്കി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കും. പിന്നെയാണു ഭീഷണിയും…

Read More