കടല്‍പ്പക്ഷികളെ തുരത്തിയോടിക്കാനുള്ള ജോലിയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കാം ! ജോലിയുടെ രീതികള്‍ ഇങ്ങനെ…

ഇംഗ്ലണ്ടിലേക്ക് ജോലിയ്ക്കായി ഒഴുകുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ ജോലി കാംക്ഷിക്കുന്നവര്‍ക്ക് പുതിയൊരു അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലങ്കാഷെയറിലുള്ള ബ്ലാക്ക്പൂള്‍ സൂവില്‍ വളരെ വ്യത്യസ്ത്യമായ ഒരു ജോലിയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൃഗശാലയില്‍ ശല്യമുണ്ടാക്കുന്ന കടല്‍പ്പക്ഷികളെ തുരത്തിയോടിക്കുക എന്നതാണ് ജോലി. വെറുതെ കൈ കൊട്ടി ഓടിക്കുന്ന പരിപാടിയല്ല, മറിച്ച് പക്ഷിയെന്ന് തോന്നിക്കുന്ന തരത്തിലുള്ള കോസ്റ്റ്യും അണിഞ്ഞ് ഭയപ്പെടുത്തി വേണം പക്ഷികളെ ഓടിക്കാന്‍. ഈ ജോലിയുടെ എക്‌സൈറ്റിങ് ഫാക്ടറും അതുതന്നെയാണ്.

Read More