കോടികൾ നൽകിയാലും  ” ഗ്രീൻ മാംഗോ ട്രി വിദ്യ” വിൽക്കില്ല..! കാരണവൻമാർ പരമ്പരയായി തന്നതാണിത്, ഇത് വിട്ടൊരു കളിയിയുമില്ലെ ന്ന്  ചെർപ്പുളശ്ശേരി ഷംസുദ്ദീൻ

മംഗലം ശങ്കരൻകുട്ടി ഷൊർണൂർ : കോടികൾ തന്നാലും ഈ വിദ്യ നമ്മൾ വിൽക്കില്ല. പറയുന്നത് ചെർപ്പുളശ്ശേരി ഷംസുദ്ദീനാണ്. വിദേശ ജാലവിദ്യക്കാരെ പോലും അത്ഭുതപ്പെടുത്തിയ ഗ്രീൻ മാംഗോ ട്രി ട്രിക്കിന്‍റെ നായകൻ. കാരണവൻമാർ പരന്പരയായി തന്നതാണിത്. ഇത് വിട്ടൊരു കളിയില്ല….. ഇനി ഷംസുദ്ദീന്‍റെ ജാലവിദ്യയിലേക്ക്.കാഴ്ചക്കാർ കുറച്ചൊന്നുമല്ല കൂടി നിൽക്കുന്നത്. അവർക്ക് മുന്പിൽ ചെർപ്പുളശ്ശേരി മുണ്ടിയം പറന്പ് ലക്ഷം വീടു കോളനിയിൽ അടാംതോട്ടുങ്ങൽ ഷംസുദ്ദീൻ ഒരു മാങ്ങയണ്ടി മണ്ണിൽ കുഴിച്ചിട്ടു.അപ്പോൾ സമയം 5.18 ചെടിച്ചട്ടിയിലെ മണ്ണിൽ കുഴികുത്തി മാങ്ങയണ്ടി അതിൽ മൂടിയതിനും വെള്ളമൊഴിച്ചതിനുമെല്ലാം സാക്ഷികളുണ്ട്. സമയം 5.20 ഷംസുദ്ദീൻ മാങ്ങയണ്ടി മൂടിയ കുട്ട മെല്ലെ എടുത്തുയർത്തി. അത്ഭുതം മാവു മുളച്ചിരിക്കുന്നു. അഞ്ചു മിനിറ്റിനകം ആറിലയും വേരുമുള്ള മാവിൻ തൈ പുതുമണ്ണിന്‍റെ മണത്തോടെ ഷംസുദ്ദീൻ പറിച്ചെടുത്തു. ചുറ്റിലുമുള്ളവർക്ക് കാണിച്ചുകൊടുത്തു. സംശയമുള്ളവർ ഇല നുള്ളി മണപ്പിച്ചു. ചിലർ ചവച്ചുനോക്കി. അവരൊക്കെയും സാക്ഷ്യപ്പെടുത്തി. മാന്തളിർ…

Read More