അങ്ങനെ അതും തീരുമാനമായി ! സിപിഎം കൗണ്‍സിലര്‍ക്കെതിരേയുള്ള രണ്ടാമത്തെ ജോലി തട്ടിപ്പ് പരാതിയും ഒത്തു തീര്‍പ്പിലേക്ക്…

ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് സി.പി.എം. കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ പണം തട്ടിയെന്ന രണ്ടാമത്തെ പരാതിയും അങ്ങനെ ഒത്തുതീര്‍പ്പിലേക്ക്. വൈക്കം നഗരസഭയിലെ സി.പി.എം. കൗണ്‍സിലര്‍ കെ.പി.സതീശനും വെച്ചൂര്‍ സ്വദേശി ബിനീഷും കോട്ടയം സ്വദേശി അക്ഷയും ചേര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആശുപത്രിയില്‍ നഴ്സായി ജോലി വാഗ്ദാനംചെയ്ത് 1.50 ലക്ഷംരൂപ തട്ടിയെന്ന പരാതിയാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തുന്നത്. വൈക്കം ഉദയനാപുരം പുത്തന്‍തറയില്‍ റാണിഷ് മോളും ഭര്‍ത്താവ് പി.ആര്‍.അരുണ്‍കുമാറുമായിരുന്നു പരാതിക്കാര്‍. കെ.പി.സതീശന്‍ ഒരുലക്ഷം രൂപയും ബാക്കിതുകയ്ക്കുള്ള ചെക്കും തനിക്ക് കൈമാറിയെന്ന് റാണിഷ് മോള്‍ പറഞ്ഞു. വൈക്കം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് പി.ആര്‍.അരുണ്‍കുമാറും അറിയിച്ചു. ഇവര്‍ക്കെതിരേ ആദ്യം പരാതി നല്‍കിയ റിട്ട. എസ്.ഐ. വൈക്കം കാരയില്‍ മാനശ്ശേരില്‍ എം.കെ. സുരേന്ദ്രനാണ്. ഈ പരാതിയും ഒത്തുതീര്‍പ്പാക്കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മകന് ജോലി വാഗ്ദാനം ചെയ്ത് സുരേന്ദ്രന്റെ കൈയ്യില്‍ നിന്ന് 4.75 ലക്ഷം രൂപയാണ്…

Read More

അഡ്വാന്‍സ് തുക തിരികെ ചോദിച്ചപ്പോള്‍ വീട്ടമ്മയെ കൈയ്യേറ്റം ചെയ്തു ! സിപിഎം കൗണ്‍സിലര്‍ക്കെതിരേ കേസ്…

വീട്ടമ്മയെ ആക്രമിച്ചെന്ന പരാതിയില്‍ സിപിഎമ്മിന്റെ പെരുമ്പാവൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.എസ്. അഭിലാഷിനെതിരേ പോലീസ് കേസ്. വീട് വാങ്ങുന്നതിന് അഡ്വാന്‍സായി നല്‍കിയ തുക തിരിച്ചുചോദിച്ചപ്പോള്‍ തന്നെ അഭിലാഷ് കൈയ്യേറ്റം ചെയ്‌തെന്നായിരുന്നു പട്ടിക വിഭാഗത്തില്‍പ്പെടുന്ന വീട്ടമ്മയുടെ പരാതി. അഭിലാഷിന്റെ അമ്മയുടെ പേരിലുള്ള വീടും സ്ഥലവും വാങ്ങുന്നതിനായി പരാതിക്കാരി നാലുവര്‍ഷം മുമ്പ് അമ്പതിനായിരം രൂപ നല്‍കിയിരുന്നു. എന്നാല്‍, ഈട് വസ്തു വെള്ളം കയറുന്ന സ്ഥലമായതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട് വാങ്ങുന്നത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട് വില്‍ക്കുമ്പോള്‍ പണം നല്‍കാമെന്നാണ് അഭിലാഷ് പറഞ്ഞിരുന്നത്. വീട് വിറ്റുവെന്നറിഞ്ഞ്, പലതവണ പണം ആവശ്യപ്പെട്ടിട്ടും അഭിലാഷ് നല്‍കാന്‍ തയ്യാറായില്ല. ചികിത്സയ്ക്കായി പണം അത്യാവശ്യമായിരുന്നതിനാല്‍ തിങ്കളാഴ്ച രാത്രി പണം ആവശ്യപ്പെട്ട് അഭിലാഷിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. മര്‍ദിക്കുകയും ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍,…

Read More