ബാലയുമായി വേര്‍പിരിഞ്ഞ ശേഷം യൂട്യൂബ് ചാനലില്‍ സജീവമായി എലിസബത്ത് ! എല്ലാം വെളിപ്പെടുത്തുന്ന വീഡിയോ വൈറല്‍…

തമിഴകത്തു നിന്ന് വന്ന് മലയാളികളുടെ മനം കീഴടക്കിയ താരമാണ് ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ കളഭം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറുകയായിരുന്നു. പിന്നീട് മലയാളത്തില്‍ ബാലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ എലിസബത്തുമായി ബാല വേര്‍പിരിഞ്ഞു, എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താന്‍ കുടുംബജീവിതത്തില്‍ രണ്ടാംതവണയും തോറ്റുപോയി എന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്. ബാലയുമായി പിരിഞ്ഞ ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് എലിസബത്ത്. അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനലും എലിസബത്ത് തുടങ്ങി. ഇപ്പോഴിതാ എലിസബത്ത്…

Read More

കാര്യങ്ങള്‍ വിവാഹമോചനത്തിലെത്തിച്ച മാധ്യമങ്ങള്‍ക്കു നന്ദി ! എലിസബത്ത് നല്ല വ്യക്തിയെന്നും അല്‍പം മനസ്സമാധാനം നല്‍കണമെന്നും ബാല…

തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം മാധ്യമങ്ങളാണെന്ന് തുറന്നു പറഞ്ഞ് നടന്‍ ബാല. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നുമാണ് ബാല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. കുറച്ച് മനസ്സമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല ബാല പറഞ്ഞു. ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്. പിന്നീട് ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഇതിനിടയ്ക്ക് എലിസബത്ത് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളും…

Read More

ഡ്യൂട്ടിയ്ക്കായി പോയ വനിതാ സിഐയെ കാണാനാല്ലെന്നും പരാതി ! എലിസബത്തിനായി അന്വേഷണം ആരംഭിച്ചു…

പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്തി(54)നെ കാണാനില്ലെന്ന പരാതി. തിങ്കളാഴ്ച വൈകിട്ട് 6.30 മുതലാണ് ഇവരെ കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ല. എലിസബത്തിന്റെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫാണ്. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്.

Read More