യുവവ്യവസായി ബൈക്കില്‍ ആശുപത്രിയിലെത്തിയത് കഴുത്തില്‍ തറച്ച കത്തിയുമായി ! സഹോദരന്‍ ഒളിവില്‍…

മഹാരാഷ്ട്രയില്‍ യുവ ബിസിനസുകാരന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് സഹോദരന്‍. കഴുത്തില്‍ കുത്തേറ്റ കത്തിയുമായി യുവാവ് ഉടന്‍ തന്നെ ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി. ആക്രമണത്തില്‍ ഞരമ്പ് മുറിയാതിരുന്നത് കൊണ്ട് 32കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നവി മുബൈയിലാണ് സംഭവം. തേജസ് പാട്ടീലിനെയാണ് ഇളയ സഹോദരന്‍ മോനിഷ് ആക്രമിച്ചത്. വീട്ടില്‍ ഉറങ്ങുന്നതിനിടെ തേജസ് പാട്ടീലിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മോനിഷ് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു. കടുത്ത വേദനയിലും രക്തസ്രാവത്തിലും തേജസ് ബൈക്ക് എടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ പോയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ കത്തി ഊരിയെടുത്തു. ഞരമ്പ് മുറിയാതിരുന്നത് കൊണ്ടാണ് അത്യാഹിതം സംഭവിക്കാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോനിഷിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വെള്ളം ചോദിച്ചെത്തിയവര്‍ വീട്ടമ്മയെ കത്തികാട്ടി സ്വര്‍ണവും പണവും തട്ടിയെടുത്തു !

നേമം: വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ രണ്ടുപേര്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന രണ്ട് പവന്റെ മാലയും കമ്മലും അലമാരിയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരും രൂപയും മോഷ്ടിച്ചു. ശാന്തിവിള കുരുമി റോഡില്‍ കരടിയോട് ഇടവഴിയില്‍ രമ്യ ഉണ്ണികൃഷ്ണ(36)ന്റെ വീട്ടിലെത്തിയ സംഘമാണ് കഴുത്തില്‍ കത്തി വച്ച് മോഷണം നടത്തിയത്. ഇന്നലെ വൈകീട്ട് ആറുമണിക്ക് ശേഷമാണ് സംഭവം. വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ പുറത്ത് നിന്ന രമ്യയോട് തണുത്ത വെള്ളം ചോദിച്ചു. അകത്ത് കയറിയ രമ്യയെ പുറകില്‍ നിന്നുമെത്തിയ യുവാക്കള്‍ കഴുത്തില്‍ കത്തി വെച്ച ശേഷം ശബ്ദമുണ്ടാക്കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന മാലയും കമ്മലും ഊരി വാങ്ങുകയായിരുന്നു. പിന്നീട് മുറിക്കുള്ളില്‍ നിന്നും അലമാരിയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു. തീയറ്റര്‍ ജീവനക്കാരനായ രമ്യയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും രമ്യയുടെ മകനും സംഭവസമയത്തിന് കുറച്ച് സമയം മുമ്പേ…

Read More

ഭാര്യയുടെ താമസം ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ! ഇളയ കുഞ്ഞ് തന്റേതല്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഭര്‍ത്താവ്; തര്‍ക്കം മുറുകിയപ്പോള്‍ കാമുകന്‍ ഭര്‍ത്താവിനെ വിളിച്ചു വരുത്തി ചെയ്തത്…

എരുമപ്പെട്ടി: സ്വന്തം കൂട്ടുകാരന്റെ ഒപ്പം താമസിക്കുന്ന ഭാര്യയുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തിയ ഭര്‍ത്താവിനെ കാമുകന്‍ കുത്തി.എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം കോളനിയിലെ അന്‍സാറാണു ബന്ധുക്കളുടെ മുന്നില്‍വച്ചു ഗണേഷിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ ഗണേഷിന്റെ ഭാര്യ നാളുകളായി അന്‍സാറിന്റെ കൂടെയാണു താമസം. ഗണേഷിന്റെ കൂടെ ജോലിയ്ക്കു പോയിത്തുടങ്ങിയാണ് അന്‍സാര്‍ ഗണേഷുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഗണേഷിന്റെ വീട്ടില്‍ ഇയാള്‍ നിത്യ സന്ദര്‍ശകനായി. ഇതിനിടയ്ക്ക് ഗണേഷിന്റെ ഭാര്യയുമായി അടുത്തു. അന്‍സാറിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗണേശ് ഇയാളുമായി തെറ്റി. എന്നാല്‍ ഗണേഷിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഇയാളുടെ ഭാര്യ അന്‍സാറിനൊപ്പം താമസമാരംഭിക്കുകയുമായിരുന്നു. ഒന്നരവയസുള്ള രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വത്തിന്റെ പേരിലും ഗണേഷും ഭാര്യയും…

Read More