തല മുണ്ഡനം ചെയ്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടയം ഡിസിസി

കോട്ടയം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഫിലിപ്പ്, ബൈജു ചെറുകോട്ടയില്‍, ജിതിന്‍ ജയിംസ്, ബബിലു സജി ജോസഫ്, ശ്യാംജിത്ത് പൊന്നപ്പന്‍, കൊച്ചുമോന്‍ വെള്ളാവൂര്‍, ടി.എസ്. വിനോദ് എന്നിവര്‍ തലമുണ്ഡനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിസി ബോബി മുടി മുറിച്ചും പ്രതിഷേധിച്ചു. കുഞ്ഞ് ഇല്ലമ്പള്ളി, എം.പി. സന്തോഷ് കുമാര്‍, ജോണി ജോസഫ്, ജോബിന്‍ ജേക്കബ്, ചിന്തു കുര്യന്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. https://www.youtube.com/shorts/vEDA23KbZOQ

Read More

ഉമ്മന്‍ ചാണ്ടി സ്മാരക മന്ദിരത്തിന് അജണ്ടവെച്ച് നാട്ടകം സുരേഷ്; എതിർപ്പുമായി എ ഗ്രൂപ്പിലെ മറ്റൊരു വിഭാഗം; നേതൃയോഗത്തിൽ ഐ ഗ്രൂപ്പിന്‍റെ ആവശ്യം ഇങ്ങനെ…

  കോട്ടയം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ ആസ്ഥാനമന്ദിരം പണിയാന്‍ തയാറെടുക്കുന്നു. കഴിഞ്ഞദിവസം ജില്ലാ നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മന്ദിരം നിര്‍മാണം അജണ്ടയില്‍ വച്ചത്. എന്നാല്‍ ഏറെപ്പേരും ഈ താത്പര്യത്തിനു പിന്തുണ നല്‍കിയില്ല. എ ഗ്രൂപ്പില്‍ കെ.സി. ജോസഫ് വിഭാഗത്തിനൊപ്പമാണ് നാട്ടകം സുരേഷ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള എ വിഭാഗം ഇതിനോടു യോജിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള പാര്‍ട്ടി  പുനഃസംഘടന മുന്നില്‍ക്കണ്ടാണ് മന്ദിര നിര്‍മാണ നീക്കമെന്ന് എതിര്‍പക്ഷം ആരോപിച്ചു. തിരുവനന്തപുരത്തെ കെ. കരുണകാരന്‍ സ്മാരകത്തിനു ഫണ്ട് നല്‍കിയിട്ടു മതി കോട്ടയത്ത്  പുതിയ ഡിസിസി മന്ദിരമെന്ന് ഐ വിഭാഗം നിര്‍ദേശിച്ചു. മിക്ക ഡിസിസികളും കരുണാകരന്‍ സ്മാരകത്തിനു ഫണ്ട് നല്‍കിയെങ്കിലും കോട്ടയം നല്‍കിയില്ലെന്നും ഐ വിഭാഗം നേതാക്കള്‍  കുറ്റപ്പെടുത്തി.   1972ല്‍ പി.എസ്. ജോണ്‍ ഡിസിസി പ്രസിഡന്‍റായിരിക്കെ നിര്‍മിച്ചതാണ് കോട്ടയം ഐഡാ ജംഗ്ഷനിലെ  ഡിസിസി…

Read More

മന്ത്രി സ­ജി ചെ­റി­യാ­നെ­തി­രെ ക­ലാ­പ ആ­ഹ്വാ­ന­ത്തി­ന് കേ­സെ­ടുക്കണം; ഡി­ജി­പി­ക്ക് പ­രാ­തി നൽകി ഡിസിസി പ്രസിഡന്‍റ് നാട്ട­കം സു­രേ­ഷ്

തി­രു­വ­ന­ന്ത­പുരം: ക­ലാ­പ ആഹ്വാ­ന­ത്തി­ന് കേ­സെ­ടു­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് മന്ത്രി സ­ജി ചെ­റി­യാ­നെ­തി­രെ ഡി­ജി­പി­ക്ക് പ­രാ­തി. കോട്ട­യം ഡി­സി­സി പ്ര­സിഡന്‍റ് നാട്ട­കം സു­രേ­ഷാ­ണ് പ­രാ­തി നല്‍­കി­യത്. ശ­ബ­രി­മ­ല­യി­ലെ തി­ര­ക്കു­മാ­യി ബ­ന്ധ­പ്പെ­ട്ട് മന്ത്രി ന­ടത്തി­യ പ്ര­സ്­താ­വ­ന ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് പ­രാ­തി. മ­ത­സൗ­ഹാര്‍­ദം ത­കര്‍­ക്കാനും ക­ലാ­പം സൃ­ഷ്ടി­ക്കാനും മന്ത്രി ശ്ര­മി­ച്ചെ­ന്നാണ് പ­രാ­തി­യില്‍ പ­റ­യു­ന്നത്. ശ­ബ­രി­മ­ല­യി­ലെ തി­ര­ക്കില്‍ പ്ര­തി­പ­ക്ഷ­ത്തി­ന് യാ­തൊ­രു ബ­ന്ധ­വു­മി­ല്ലെ­ന്നി­രി­ക്കെ പ്ര­തി­പ­ക്ഷ­ത്തി­നെ­തി­രേ ഹി­ന്ദു­മ­ത വി­ശ്വാ­സിക­ളെ തി­രി­ച്ച് വി­ടാന്‍ മന്ത്രി ശ്ര­മിച്ചു. സം­ഭ­വ­ത്തില്‍ മ­ന്ത്രി­ക്കെ­തി­രേ ക­ലാ­പാ­ഹ്വാ­ന­ത്തി­ന് കേ­സെ­ടു­ക്ക­ണ­മെ­ന്നു­മാ­ണ് പ­രാ­തി­യി­ലെ ആ­വ­ശ്യം. ശ­ബ­രി­മ­ല­യില്‍ പ്ര­തിപ­ക്ഷം കൃ­ത്രി­മ­മാ­യി തി­ര­ക്കു­ണ്ടാ­ക്കു­ന്നെ­ന്ന് മുന്‍ മേല്‍­ശാ­ന്തി ശ­ങ്ക­രന്‍ ന­മ്പൂ­തി­രി ത­ന്നോ­ട് പ­റ­ഞ്ഞു­വെ­ന്നാ­യി­രു­ന്നു സ­ജി ചെ­റി­യാ­ന്‍ പ­റ­ഞ്ഞത്. പാ­മ്പാ­ടി­യി­ലെ ന­വ­കേ­ര­ള സ­ദ­സില്‍ വ­ച്ചാ­യി­രു­ന്നു പ­രാ­മര്‍­ശം.

Read More

കോട്ടയത്ത് കോണ്‍ഗ്രസില്‍ കൂട്ടയടി; ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രഖ്യാപനത്തില്‍ തര്‍ക്കം മുറുകുന്നു; ഗ്രൂപ്പുകളുടെ എണ്ണം ജില്ലയിൽ വർധിച്ചു

കോട്ടയം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രഖ്യാപനത്തില്‍ ജില്ലയില്‍ തര്‍ക്കം. ഇതോടെ സംസ്ഥാനതലത്തില്‍ കെപിസിസി പുന: സംഘടനാ സമിതി അംഗീകരിച്ച പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം ലിസ്റ്റ് പുറത്തുവിടാതെ കെപിസിസി മാറ്റിവച്ചു. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 18 ബ്ലോക്ക് കമ്മിറ്റികളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കുള്ളത്. ഇതില്‍ ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളിലെ പ്രസിഡന്‍റുമാരെ ചൊല്ലിയുള്ള തര്‍ക്കമാണ് ജില്ലയിലെ ലിസ്റ്റ് പുറത്തുവിടാന്‍ കെപിസിസിയെ വിസമ്മതിച്ചത്. വര്‍ഗീസ് ആന്‍റണി, ജോസഫ് തൃക്കൊടിത്താനം എന്നിവരുടെ പേരുകളാണ് ഇവിടെ സജീവമായിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ ഭാരവാഹികളായിരുന്ന മുഴുവന്‍ ആളുകളെയും മാറ്റി പുതുമുഖങ്ങള്‍ക്കാണു പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ലിസ്റ്റ് കെപിസിസി പുനഃസംഘടന സമിതി അംഗീകരിച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവ്, നേതൃത്വത്തിലെ ചിലരുമായി ചേര്‍ന്ന് നടത്തിയ നീക്കമാണ് പുനഃസംഘടനയില്‍ കല്ലുകടിയായി മാറിയത്. കോട്ടയം വെസ്റ്റ് ബ്ലോക്കില്‍ യുവജന നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ. വൈശാഖിന്‍റെ പേരാണ്…

Read More