ഫോണിലൂടെ വോട്ട് ഉറപ്പിച്ച് ചാണ്ടി, പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത് ജയ്ക്ക്, മുതിർന്ന നേതാവിനൊപ്പം ഓണസദ്യകഴിച്ച് ലിജിൻ; ഓണാഘോഷം കെങ്കേമമാക്കി സ്ഥാനാർഥികൾ

പുതുപ്പള്ളി: തിരുവോണദിനത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനു കാര്യമായ പരസ്യപ്രചാരണമില്ല. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ മരണം മൂലം ഓണാഘോഷവും ഇല്ലായിരുന്നു. പ്രവര്‍ത്തകരോടൊപ്പം ഓണസദ്യയില്‍ പങ്കു ചേര്‍ന്നു.വീട്ടിലിരുന്നു ഫോണിലൂടെ വോട്ടഭ്യര്‍ഥിക്കാനാണു കൂടുതല്‍ സമയവും ചെലവഴിച്ചത്. പ്രമുഖ വ്യക്തികളെ വിളിച്ച് ഓണാശംസകള്‍ നേര്‍ന്നും വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാനും സമയം കണ്ടെത്തി. ഉച്ചകഴിഞ്ഞ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഓണാഘോഷങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണവും നടത്തി. മെഡിക്കൽ കോളജിലെ പൊതിച്ചോര്‍ വിതരണത്തില്‍ പങ്കെടുത്ത് ജെയ്ക്പുതുപ്പള്ളി: ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് തിരുവോണദിനത്തിൽ ‌ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന പൊതിച്ചോര്‍ വിതരണത്തില്‍ പങ്കാളിയായി. ഓണക്കറികള്‍ കൂട്ടിയുള്ള പൊതിച്ചോറും പായസവുമാണ് മൂവായിരത്തോളം പേര്‍ക്കു വിതരണം ചെയ്തത്. വെള്ളൂര്‍ ഗ്രാമറ്റത്ത് അമ്മവീട്ടില്‍ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ജെയ്ക്കിന്‍റെ ഓണസദ്യ. അമ്മമാരോട് ഓരോരുത്തരോടും ക്ഷേമാന്വേഷണം നടത്തിയ ജെയ്ക് ഓണവിശേഷങ്ങളും പങ്കിട്ടു. ലിജിന്‍…

Read More

പേരിലെ വിജയത്തിന്‍റെ പര്യായം തൂത്തെറിയാൻ മുഖ്യമന്ത്രി വീണ്ടും പുതുപ്പള്ളിയിൽ; വാശീയുമേറിയ പോരാട്ടം അവസാന ലാപ്പിലേക്ക്

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വീറും വാശീയുമേറിയ പോരാട്ടം അവസാന ലാപ്പിലേക്ക്. അടുത്ത ഞായറാഴ്ച പരസ്യ പ്രചാരണം അവസാനിക്കും. അവസാന ലാപ്പില്‍ പ്രചാരണത്തില്‍ മുന്നേറുന്നതിനൊപ്പം എല്ലാ വോട്ടുകളും നേടിയെടുക്കാനുള്ള സകല അടവുകളും തന്ത്രങ്ങളുമായി സ്ഥാനാര്‍ഥികൾ രംഗത്തെത്തിയതോടെ പ്രചാരണം കൊഴുക്കുകയാണ്. ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലായി പ്രചാരണത്തിന്‍റെ കലാശക്കൊട്ടും നടക്കും. എല്‍ഡിഎഫ് പ്രചാരണത്തെ ആവേശത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വീണ്ടും മണ്ഡലത്തില്‍ എത്തും. ഇന്നു വൈകുന്നേരം നാലു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിനു മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലും പ്രസംഗിക്കും. തിരുവോണ ദിവസമായ ഇന്നലെ പരസ്യ പ്രചാരണത്തിന് ഇടവേളയായിരുന്നു. നാളെ ശ്രീനാരായണ ഗുരജയന്തി പ്രമാണിച്ച് അവധിയാണ് മറ്റന്നാള്‍ മുതല്‍ അവസാനവട്ട പര്യടനം സ്ഥാനാര്‍ഥികള്‍ ആരംഭിക്കും.ആഘോഷദിവസങ്ങളിലും സ്ഥാനാര്‍ഥികള്‍ക്കു വിശ്രമമില്ലായിരുന്നു. സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ വോട്ടുതേടല്‍ തുടര്‍ന്നു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടനകളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുമുണ്ടായി.വോട്ടര്‍പ്പട്ടിക…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ശശി തരൂരിന്‍റെ റോഡ് ഷോ, ജയ്ക്കിനായി മുഖ്യമന്ത്രി വീണ്ടുമെത്തുന്നു; ലിജിന്‍റെ അവസാനവട്ട പ്രചാരണത്തിന് മുരളീധരനും പുതുപ്പള്ളിയിലേക്ക്….

പുതുപ്പള്ളി: അവധിദിനങ്ങള്‍ തുടങ്ങിയതോടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇനി ഇടവേളകള്‍. യുഡിഎഫിനും എന്‍ഡിഎയ്ക്കും 29, 30, 31നു പരസ്യപ്രചാരണമില്ല. ഇടതുമുന്നണി 28, 29, 31 നാണ് ഒഴിവുനല്‍കിയത്. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തി എന്നിവ പ്രമാണിച്ചാണു മുന്നണികള്‍ അവധി നല്‍കിയിരിക്കുന്നത്. ഇത്തരമൊരു ഇടവേള തെരഞ്ഞെടുപ്പുകാലത്തു സംസ്ഥാനത്ത് അത്യപൂര്‍വമാണ്. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പുകളില്‍ പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് അവധി നല്‍കാറുണ്ടെങ്കിലും ഓണാവധി നല്‍കുന്നത് ആദ്യമാണ്. അഞ്ചിനാണു വോട്ടെടുപ്പ്. പരസ്യപ്രചാരണമില്ലെങ്കിലും ആഘോഷദിനങ്ങളില്‍ മുന്നണികള്‍ക്കു വിശ്രമമില്ല. സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ വോട്ടുതേടല്‍ തുടരും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടനകളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകും. വോട്ടര്‍പ്പട്ടിക പരിശോധിച്ച് സാധ്യതാവോട്ടുകള്‍ വിലയിരുത്താനുള്ള നീക്കത്തിലാകും പ്രവര്‍ത്തകര്‍. സാധാരണ ഈ ജോലി പരസ്യപ്രചാരണം തീരുന്ന സമയത്താകും നടത്തുക. പുതുപ്പള്ളിയിലെത്തിയ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം ഞായറാഴ്ചയോടെ മടങ്ങി. മന്ത്രിമാരുടെ വികസനസദസ് ശനിയാഴ്ച പൂര്‍ത്തിയായി. യുഡിഎഫിനുവേണ്ടി കെ. മുരളീധരന്‍ ഞായറാഴ്ച പ്രചാരണത്തിന്…

Read More

കളം നിറഞ്ഞ് സ്ഥാനാർഥികൾ; സൈബര്‍ ആക്രമണത്തില്‍ പുതുപ്പള്ളി ചൂടുപിടിക്കുന്നു

ജോണ്‍സണ്‍ വേങ്ങത്തടം പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം തകര്‍ക്കുകയാണ്. പുതുപ്പള്ളിയില്‍നിന്നു ലഭിക്കുന്ന ജനകീയപിന്തുണയില്‍ മുന്നേറ്റംതുടരുന്ന ചാണ്ടി ഉമ്മനും മുഖ്യമന്ത്രിയുടെ വരവ് സൃഷ്ടിച്ച ആവേശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തില്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും പുതിയൊരു തരംഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പുതുപ്പള്ളിയെ ചൂടുപ്പിടിപ്പിച്ചിരിക്കുകയാണ്. കുടുംബസമ്മേളനങ്ങളും വികസനസദസുകളും വാഹനപ്രചാരണകളും കൊണ്ട് പുതുപ്പള്ളി ആവേശത്തിലാണ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ തെരഞ്ഞെടുപ്പിനെ ആവേശേത്തോടെ നോക്കികാണുന്നതാണ് സ്ഥാനാര്‍ഥികളെയും ആവേശത്തിലാക്കുന്നത്. പുതുപ്പള്ളിയെക്കുറിച്ചു സ്ഥാനാര്‍ഥികളും നേതാക്കളും മാത്രമല്ല, പുതുപ്പള്ളി ഒന്നാകെ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. സൈബര്‍ആക്രമണംപതിവുപോലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉപതെരഞ്ഞെടുപ്പ് കാമ്പയിന്‍ സജീവമാണ്. ഉമ്മന്‍ചാണ്ടിയുടെ കബറടത്തില്‍ നിന്ന് ആരംഭിച്ച സൈബര്‍ ആക്രമണം അവസാനം മകള്‍ അച്ചു ഉമ്മനില്‍ വന്നു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ക്കെതിരേ പ്രചാരണമാകാമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരേയും ആകാമെന്ന നിലപാടുമായിട്ടാണ് സൈബര്‍ ആക്രമണം തുടരുന്നത്. കണ്ടന്‍റ് ക്രിയേറ്ററായ അച്ചു ഉമ്മന്‍റെ…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വെട്ടെടുപ്പിനു 10 ദിവസം; പര്യടനച്ചൂടിൽ സ്ഥാനാർഥികൾ

പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ പ്രചാരണത്തിന് ആവേശം പകരാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ എത്തും. വൈകിട്ട് അഞ്ചിന് മണര്‍കാട് നടക്കുന്ന പൊതുയോഗം കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ചാണ്ടി ഉമ്മന്‍ ഇന്ന് കൂരോപ്പട പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് കോത്തല 12-ാം മൈലില്‍നിന്നു പര്യടനം ആരംഭിച്ചു. പര്യടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6.30ന് പര്യടനം കൂരോപ്പട ടൗണില്‍ സമാപിക്കും. മണര്‍കാട്, അയര്‍ക്കുന്നം മേഖലകളിൽ എൽഡിഎഫ് പര്യടനം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്‍റെ മണ്ഡലപര്യടനം ഇന്നു രാവിലെ മണര്‍കാട്  പൊടിമറ്റത്തുനിന്ന് ആരംഭിച്ചു. മണര്‍കാട്, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് ഇന്നു പര്യടനം.  കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍…

Read More

പുതുപ്പള്ളിയിൽ രാഷ്ട്രീയം പറയാനൊരു ചായക്കട; ബോണ്ടയും ചായയും മാത്രമല്ല ഇവിടെ രാഷ്ട്രീയവും ചൂടോടെ…

ആവി പറക്കുന്ന ചൂടു ചായയും കുടിച്ച്; നല്ല മൊരിഞ്ഞ ബോണ്ടയും കഴിച്ച്, തെരഞ്ഞെടുപ്പു രാഷ്ട്രീയം പറയാന്‍ പുതുപ്പള്ളിയില്‍ ഒരിടമുണ്ട്. ഇരവിനെല്ലൂര്‍ പോസ്റ്റ്ഓഫീസ് പരിസരത്തെ കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കട. ഈ പലഹാരക്കട നാടിന്‍റെ രൂചിയായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നാടന്‍ പലഹാരങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ് മേച്ചേരിക്കാലായില്‍ കൃഷ്ണന്‍കുട്ടി ചേട്ടന്‍റെ കട. മാവില്‍ ശര്‍ക്കരയും കടലയും പഴവും തേങ്ങാക്കൊത്തും ചേര്‍ത്തുണ്ടാക്കുന്ന ബോണ്ടയാണ് ഈ കടയിലെ മാസ്റ്റര്‍ പീസ്. അതുകൊണ്ടു തന്നെയാണ് ഈ കടയ്ക്ക് ബോണ്ടക്കട എന്നു പേരു വന്നതും. തീര്‍ന്നില്ല, ചില്ലലമാരയിലും പാത്രങ്ങളിലും നിറഞ്ഞിരിക്കുകയാണു പലഹാരങ്ങള്‍. മഞ്ഞ നിറത്തില്‍ സുഖമുള്ള സുഖിയ‍നും മടക്കുസാനും വെട്ടുകേക്കും. എണ്ണയില്‍ പൊതിഞ്ഞു മൊരിഞ്ഞിരിക്കുന്ന നെയ്യപ്പം, ഉഴുന്നുവട, ഉള്ളിവട, പഴംപൊരി അങ്ങനെ നീളുകയാണ് ഇവിടത്തെ പലഹാരങ്ങള്‍. ബോണ്ടക്കടയിലെ പലഹാരങ്ങളുടെ രുചിയറിയാന്‍ അന്യനാട്ടിൽനിന്നുവരെ ആളുകള്‍ എത്താറുണ്ട്. ഈ തെരഞ്ഞെടുപ്പുകാലത്ത് നേതാക്കളുടെ ചായകുടിശാലയും വര്‍ത്തമാനകേന്ദ്രവും ബോണ്ടക്കടയാണ്. വിറകടുപ്പിലാണ് ഇവിടെ പലഹാരങ്ങള്‍…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയില്‍; മാസപ്പടി ഉൾപ്പെടെയുള്ള വിവാദങ്ങൾക്കു മറുപടി ഉണ്ടാകുമോ?

പുതുപ്പള്ളി: ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്‍റ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പുതുപ്പളളിയിലെത്തും. വൈകിട്ട് നാലിന് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നത്തും നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ഉൾപ്പെടെയുള്ള വിവിധ വിവാദങ്ങളിൽ തുടരുന്ന മൗനം പുതുപ്പള്ളിയിൽ വെടിയുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടതുസ്ഥാനാർഥിക്കുവേണ്ടിയുള്ള പ്രചാരണ പരിപാടിക്കും ഇന്നലെ തുടക്കമായി. വാകത്താനത്ത് മന്ത്രി പി. രാജീവും കണ്ണന്‍ചിറയില്‍ മന്ത്രി കെ. രാധാകൃഷ്ണനും തോട്ടയ്ക്കാട് മന്ത്രി ആന്‍റണി രാജുവും കുരോപ്പടയില്‍ മന്ത്രി മുഹമ്മദ് റിയാസും പാമ്പാടിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാലും വെള്ളൂരില്‍ മന്ത്രി എം.ബി. രാജേഷും മീനടത്ത് മന്ത്രിമാരായ പി. പ്രസാദും വീണജോര്‍ജും ഏ.കെ. ശശീന്ദ്രനും വികസന സന്ദേശ സദസുകളില്‍ പങ്കെടുത്തു. ജെയ്ക്കിന്‍റെ തുറന്ന വാഹനത്തിലുള്ള പൊതുപര്യടനത്തിനു നാളെ മണര്‍കാട് തുടക്കമാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ്…

Read More

അപ്പായെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്ന് ചാണ്ടി ഉമ്മൻ; ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം അറിഞ്ഞിട്ടില്ലെന്ന് ജെയ്ക് സി.തോമസ്

കോട്ടയം: ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുത്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും പിരിച്ചുവിട്ട താൽകാലിക ജീവനക്കാരി സതിയമ്മയുടെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ബുധനാഴ്ച രാവിലെയാണ് ചാണ്ടി ഉമ്മൻ സതിയമ്മയുടെ വീട്ടിലെത്തിയത്. കുടുംബത്തിന് പ്രതിപക്ഷത്തിന്‍റെ സഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് ജെയ്ക് സി.തോമസ് പ്രതികരിച്ചു. ഉത്തരവ് തന്നെ കാണിച്ചാൽ അതിനുള്ള മറുപടി പറയാമെന്നും പിരിച്ചുവിട്ടു എന്ന ഉത്തരവ് താൻ കണ്ടില്ലെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി സ്വദേശിനിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു.11 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന് സതിയമ്മ പ്രതികരിച്ചു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്.

Read More

മാസപ്പടി വിവാദം; പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി മൗനം വെടിയുമോ?പിണറായിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കാൻ പ്രാദേശികനേതാക്കൾക്ക് സർക്കുലർ

ജിബിന്‍ കുര്യന്‍ കോട്ടയം: മകള്‍ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ മൗനം വെടിയുമോ എന്ന് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 24നാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തുന്നത്. 24ന് ഉച്ചയ്ക്ക് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങള്‍ക്കു മറുപടി പറയുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംഷയോടെ നേക്കുന്നത്. എന്നാല്‍ മാസപ്പടി വിവാദത്തില്‍ ഇനി അഭിപ്രായം പറയേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ തീരുമാനമുള്ളതിനാല്‍ മുഖ്യമന്ത്രി പ്രതികരിക്കില്ലെന്നും പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയേണ്ട സാഹചര്യമില്ലെന്നുമാണ് മണ്ഡലത്തിലെ പ്രചാരണത്തിന്‍റെ ചുമതല വഹിക്കുന്ന സിപിഎമ്മിന്‍റെ പ്രമുഖ നേതാവ് രാഷ് ട്രദീപികയോടു…

Read More

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം ; താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതിനെതിരേ ചാണ്ടി ഉമ്മന്‍

  കോട്ടയം: ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിപ്പറഞ്ഞ മൃഗസംരക്ഷണ വകുപ്പ് താത്ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി തനിക്ക് വേണ്ടി ചെയ്ത സഹായങ്ങള്‍ മാത്രമാണ് അവര്‍ പറഞ്ഞത്. അതിന്‍റെ പേരില്‍ അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയാണ് ചെയ്തത്. ഇവിടെ സ്വാതന്ത്ര്യം ഇല്ലാതായെന്നതിന്‍റെ തെളിവല്ലേ ഇത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യം ആരെങ്കിലും പറഞ്ഞാല്‍ അവര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ആളാണെങ്കിൽ അവരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി സ്വദേശിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു. 15 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന്…

Read More