പറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മയക്കുമരുന്നിന് അടിമ !മൊബൈല്‍ ഫോണ്‍ നല്‍കി ലൈംഗിക വേഴ്ചയ്ക്കു വിധേയമാക്കിയിട്ടുള്ളത് നിരവധി പെണ്‍കുട്ടികളെ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി മയക്കുമരുന്നിനടിമയെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതേ വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്‌കൂളിലെ ഒരു ഡസനിലേറെ പെണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് കണ്ടെത്തിയത്. ജില്ലയില്‍ പൊലീസ് സ്റ്റേഷനുകളിലെ പീഡന കേസുകളിലെ കാരണമന്വേഷിച്ച് പൊലീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പലരും സ്ഥിരം മയക്കുമരുന്നിന് അടിമകളാണ്. മൊബൈല്‍ ഫോണ്‍ നല്‍കി ഇവരെ പ്രീണിപ്പിച്ച് ലൈംഗിക വേഴ്ചകള്‍ക്ക് വിധേയമാക്കുന്ന സംഭവങ്ങളും ഒട്ടേറെയാണ്. പിതാവുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും കാമുകി എന്ന പേരില്‍ കൊണ്ടു നടന്നവരും ഇത്തരം പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ 56 ശതമാനം പേരും പഠനത്തില്‍ വളരെ പിറകിലുള്ളവരാണ്. അമ്പത് ശതമാനം പേരും വിദ്യാലയത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംബന്ധിക്കാറില്ല. എന്‍.സി.സി., എന്‍. എസ്. എസ്. , കുട്ടി പൊലീസ്, എന്നിവയില്‍ പോലും ഇത്തരത്തിലുള്ള 87 ശതമാനം പേരും പങ്കാളികളാവാറില്ല. 58 ശതമാനം പെണ്‍കുട്ടികളും താഴ്ന്ന…

Read More

അമ്പലപ്പുഴ പീഡനക്കേസിലെ പ്രതികളെ വെറുതെവിട്ടു; പീഡനരംഗം മൊബൈലില്‍ പകര്‍ത്തി വീണ്ടും പീഡനമെന്ന് കുറ്റപത്രം; ക്ലാസ് റൂമില്‍ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ അവസാനിക്കുമ്പോള്‍…

അമ്പലപ്പുഴ: ലൈംഗികപീഡനത്തില്‍ മനംനൊന്ത് ക്ലാസ് റൂമില്‍ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ടു. 2008 നവംബര്‍ 17 ന് രാത്രി ഒമ്പതു മണിക്ക് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. കേസില്‍ അമ്പലപ്പുഴ വളഞ്ഞവഴി കമ്പിവളപ്പ് സ്വദേശികളായ രണ്ടു യുവാക്കളെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടത്. മൂന്നു പെണ്‍കുട്ടികളും പ്രതികളുടെ പീഡനം കൊണ്ടാണ് മരണത്തിന് കീഴടങ്ങിയതെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവു നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ രണ്ടുപേരെയും കോടതി വെറുതേ വിട്ടു. അതേസമയം അമ്പലപ്പുഴയെ മാത്രമല്ല കേരളത്തെ തന്നെ ഞെട്ടിച്ച കേസില്‍ പ്രതികളായി പേര്‍ ചേര്‍ത്തവര്‍ കുറ്റവിമുക്തരായതോടെ പറക്കമുറ്റാത്ത പ്രായത്തില്‍ ലോകംവിട്ടു പോയ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദികള്‍ ആര് എന്ന ചോദ്യമാണ് ഉയരുന്നത്.…

Read More

മയക്കം വന്നപ്പോള്‍ പാനീയം വീണ്ടും വീണ്ടും വായിലേക്ക് ഒഴിച്ചു തന്നു ! മുതിര്‍ന്ന നടന്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി തന്നെ പീഡിപ്പിച്ചെന്ന് സംവിധായക

ഒരിടവേളയ്ക്കു ശേഷം മീടു ക്യാമ്പയ്ന്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്. നടി തനുശ്രീ ദത്തയാണ് ഇതിനു തുടക്കമിട്ടതെങ്കില്‍ പിന്നീട് നിരവധി വനിതകള്‍ തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തി. ബോളിവുഡ് നടന്‍ ആലോക് നാഥാണ് ഏറ്റവുമൊടുവില്‍ ആരോപണവിധേയനായത്. 90കളില്‍ താര എന്ന ടെലിവിഷന്‍ ഷോയില്‍ ജോലി ചെയ്യവെയാണ് തന്നെ ആലോക് ബലാല്‍സംഗം ചെയ്തതെന്ന് എഴുത്തുകാരിയും ടെലിവിഷന്‍ പരിപാടികളുടെ സംവിധായികയുമായ വിന്‍ത നന്ദ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ നിമിഷത്തിനായി നീണ്ട വര്‍ഷങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. സിനിമകളില്‍ വലിയ ‘സദാചാര’ പ്രതിച്ഛായയുള്ള നടനാണ് ആലോക്‌നാഥ്. പോസ്റ്റില്‍ ആലോക്‌നാഥിന്റെ പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നതിനുള്ള ശക്തമായ സൂചനകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. സിനിമകളിലും ടിവി സീരിയലുകളിലും മതപരമായ സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന പിതൃരൂപമായിട്ടാണ് ആലോക് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പിന്നീട് താനുദ്ദേശിച്ചത് ആലോക്‌നാഥിനെ തന്നെയാണെന്ന് മാധ്യമത്തോട്…

Read More

അമ്മയുടെ ഫോണില്‍ ചാറ്റിംഗ് പതിവായതോടെ അശ്ലീലച്ചിത്രങ്ങളും വീഡിയോകളും ഫോണിലേക്ക് ഒഴുകിയെത്തി; ജി സിനിമാസിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ 17കാരന്‍ പീഡിപ്പിക്കുമ്പോള്‍ കാവല്‍ നിന്നത് കൗമാരക്കാരനായ തീയറ്റര്‍ ജീവനക്കാരന്‍…

മൂവാറ്റുപുഴ:കോതമംഗലം ജി സിനിമാസിലെ ശുചിമുറിയില്‍ നടന്ന പീഡനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂളില്‍ വച്ചാണ് ഇരയായ പെണ്‍കുട്ടി പതിനേഴുകാരനെ പരിചയപ്പെടുന്നത്. പിന്നീട് ആ അടുപ്പം പ്രേമത്തിനു വഴിമാറിയതോടെ കാര്യങ്ങള്‍ പുതിയ തലത്തിലെത്തി. രാത്രിയില്‍ മാതാവിന്റെ ഫോണ്‍ തരപ്പെടുത്താന്‍ കാമുകന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടി അതേപടി അനുസരിച്ചു. പിന്നീട് ചാറ്റിംഗ് പതിവായി. പാതിരാത്രിയില്‍ തുടങ്ങുന്ന ചാറ്റിംഗ് പുലരുവോളം നീളുമ്പോള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് പയ്യന്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയയ്ക്കുകയും കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ഒരു അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തീയറ്ററില്‍ വിളിച്ചു വരുത്തുന്നതും ശുചിമുറിയില്‍ കയറ്റി പീഡിപ്പിക്കുന്നതും. അപമാനം ഭയന്ന് പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇങ്ങനെയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് പറഞ്ഞത്. രണ്ടാഴ്ച മുമ്പുനടന്ന സംഭവത്തിന്റെ പേരില്‍ 17- കാരനായ വിദ്യാര്‍ത്ഥിയെയും ഒത്താശ ചെയ്ത തീയറ്റര്‍ ജീവനക്കാരനെയും മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. മാസമുറ വൈകിയതിനെത്തുടര്‍ന്ന് ഭയപ്പാടിലായ പെണ്‍കുട്ടി അദ്ധ്യാപികയുമായിട്ടാണ്…

Read More

പരിചയപ്പെട്ടപ്പോള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; ഫോണിലൂടെയും നേരിട്ടും അശ്ലീല സംഭാഷണം പതിവായതോടെ നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല; ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരേ വനിതാനേതാവ് ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍…

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ലൈംഗിക ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. പി.കെ ശശിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പീഡന പരാതി ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇ-മെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം…

Read More

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ കുഞ്ഞമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു; ഒത്താശ ചെയ്തത് അമ്മ; കൊച്ചിയിലെ വമ്പന്മാര്‍ പ്രതികളായ പീഡനത്തില്‍ കേസെടുക്കാത്തതിന്റെ പിന്നില്‍ രാഷ്ട്രീയപ്രമുഖന്റെ കളി…

കൊച്ചി: അമേരിക്കയില്‍ താമസമാക്കിയ മലയാളി യുവതിയെ കൊച്ചിയില്‍ അമ്മയുടെ അനിയത്തിയുടെ സുഹൃത്തും മറ്റൊരാളും പീഡിപ്പിച്ചു. അമ്മയുടെ അനിയത്തിയുടെ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തും ചേര്‍ന്നാണ് സിനിമയില്‍ അവസരം ഒരുക്കി നല്‍കാമെന്ന വ്യാജേന പീഡിപ്പിച്ചത്. ഇതിനു അമ്മ പോലും കൂട്ടുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചാല്‍ അമ്മയും അമ്മയുടെ അനിയത്തിയും സുഹൃത്തുക്കളും കുടുങ്ങും. തൃപ്പൂണിത്തുറ വനിത സെല്ലിലും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. ഇവിടെ വനിതയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. അമ്മയുടെ സ്വാധീനത്തില്‍ വനിത സിഐ നേതൃത്വം നല്‍കുന്ന പൊലീസ് സംഘം കേസ് ഒതുക്കി. പെണ്‍കുട്ടി ഇപ്പോഴും എവിടെയോ തടങ്കലിലാണ്. അമ്മയുടെ സഹോദരിയുടെ സുഹൃത്തായ വ്യക്തി പീഡിപ്പിച്ചതെന്നു പൊലീസിനു പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പരാതി രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയാറാകുന്നില്ല. അമ്മയുടെ സ്വാധീനത്തില്‍ ഇതൊരു ചെറിയ കുടുംബ പ്രശ്നമാണെന്നു വരുത്തി തീര്‍ക്കുകയാണ് പൊലീസ്.…

Read More

അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി ! പൂര്‍ണ നഗ്നയായി നില്‍ക്കുന്നതിന്റെ വീഡിയോ പോലീസുകാര്‍ ഫോണില്‍ പകര്‍ത്തി; പോലീസിനെതിരേ ഗുരുതരമായ ലൈംഗികാരോപണവുമായി ഇരുപത്തിയൊന്നുകാരി നടി ശ്രുതി…

പോലീസ് കസ്റ്റഡിയില്‍ വച്ച് താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന ആരോപണവുമായി നടി ശ്രുതി പട്ടേല്‍. തട്ടിപ്പുകേസിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് നടി മാധ്യമങ്ങളോട് കരഞ്ഞ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ നടി പരാതി നല്‍കി. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ നടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരില്‍ ഉള്‍പ്പെടും. ഏറ്റവും ഒടുവില്‍ ജര്‍മനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുന്നെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ…

Read More

ചെന്നൈ അയനാവരത്ത് 12കാരിയെ പീഡിപ്പിച്ച പ്രതികള്‍ നീലച്ചിത്രത്തിന് അടിമകള്‍ ! പ്രതികളില്‍ കൂടുതല്‍ പേരും അമ്പത് പിന്നിട്ടവര്‍; ഇത്രയും കാലം പീഡിപ്പിച്ചിട്ടും വീട്ടുകാര്‍ അറിയാഞ്ഞതില്‍ ദുരൂഹത…

ചെന്നൈ: നഗരത്തെ നടുക്കിയ അയനാവരം പീഡനവുമായി ബന്ധപ്പെട്ടു പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ മുഖ്യപ്രതിയും ലിഫ്റ്റ് ഓപ്പറേറ്ററുമായ രവി കുമാറിന് മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മുമ്പ് അയനാവരത്തെ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ ഇക്കാര്യങ്ങള്‍ മനസിലാക്കുന്നത്. പ്രസവസമയത്ത് സ്ത്രീകളെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മരുന്ന് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതായി കരുതുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തു നിന്നും സിറിഞ്ചുകളും ശീതളപാനീയ കുപ്പികളും പോലീസ് കണ്ടെടുത്തു. പണം വാങ്ങിയ ശേഷം രവി കുമാര്‍ കുട്ടിയെ പലര്‍ക്കുമായി കാഴ്ചവച്ചതായാണ് പോലീസ് സംശയിക്കുന്നത്. പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അപ്പാര്‍ട്ട്‌മെന്റിലോ പുറത്തോ മറ്റേതെങ്കിലും കുട്ടിയെ ഇവര്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കേള്‍വിത്തകരാറും സംസാരിക്കാന്‍ പ്രയാസവുമുള്ള പന്ത്രണ്ടുകാരിയെ തുടര്‍ച്ചയായി…

Read More

ചെന്നൈയില്‍ ഏഴാം ക്ലാസുകാരിയെ ഏഴുമാസം പീഡിപ്പിച്ച കേസില്‍ പിടിയിലായത് പതിനെട്ടു പേര്‍ ! പീഡിപ്പിച്ചവരില്‍ സെക്യൂരിറ്റി മുതല്‍ പ്ലംബര്‍മാര്‍ വരെ…

ചെന്നൈ: ചെന്നൈയിലെ പുരസവാക്കത്തില്‍ 12 വയസുകാരിയെ ഏഴുമാസത്തിലേറെക്കാലം പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുപേര്‍ പിടിയില്‍.കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും പ്ലബര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് ഈ ക്രൂരത ചെയ്തത്. ഏഴാം ക്ലാസുകാരിയെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കൊടുത്തും മയങ്ങാനുള്ള മരുന്നു കുത്തിവെച്ചും ബോധം കെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ ബലാത്സംഗത്തിന്റെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ളവര്‍ പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി സഹോദരിയോടെ വെളിപ്പെടുത്തിയതോടെ പുറംലോകം അറിയുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മ ഐനാപുരത്തെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്

Read More

12-ാം വയസില്‍ വിവാഹം! ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ പിരിഞ്ഞു താമസിച്ചപ്പോള്‍ അടുത്ത കൂടിയ യുവാവ് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു; രണ്ടു മക്കളുടെ അമ്മയായ യുവതി ആത്മഹത്യയുടെ വക്കില്‍

പാലക്കാട്: നിരന്തര പീഡനത്തിനിരയായി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന നിര്‍ദ്ധന യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതെ പോലീസിലെ വനിതാസെല്ലും വനിതാ കമ്മീഷന്‍ ഓഫീസും. കേട്ടാലറയ്ക്കുന്ന പീഡനങ്ങളാണ് ചെറിയപ്രായത്തിനുള്ളില്‍ യുവതി അനുഭവിച്ചു തീര്‍ത്തത്. കുട്ടിക്കാലത്തു തന്നെ അമ്മ നഷ്ടമായ യുവതിയെ രണ്ടാനമ്മയുടെ നിര്‍ബന്ധപ്രകാരം അച്ഛന്‍ 12-ാം വയസില്‍ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. അതും മുപ്പതുവയസുകാരനെക്കൊണ്ട്. പിന്നീട് കൊടിയ പീഡനത്തിന്റെ നാളുകളായിരുന്നു. ഇതിനിടയ്ക്ക് രണ്ട് കുട്ടികളും പിറന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയത്. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത് ഭര്‍ത്താവ് മക്കളെ തന്റെ വശത്താക്കിയതോടെ യുവതി ഒറ്റപ്പെട്ടു. അങ്ങനെയാണ് നമ്പര്‍തെറ്റി വിളിച്ചതെന്നു പറഞ്ഞ ഒരു യുവാവുമായി പരിചയത്തിലാകുന്നത്. പാലക്കാട് സ്വദേശിയായ അയാള്‍ രഞ്ജിത്ത് എന്നാണ് പേര് പറഞ്ഞത്. ഒരു ദിവസം ഇയാള്‍ പറഞ്ഞതനുസരിച്ച് ഇരുവരും പഴനിയിലേക്ക് ഒരുയാത്ര പോയി. യാത്രയ്ക്കിടെ ദാഹിക്കുന്നെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ കൊടുത്ത മാംഗോ ജ്യൂസ് കുടിച്ചതുമാത്രമേ യുവതിയ്ക്ക് ഓര്‍മയുണ്ടായിരുന്നുള്ളൂ.…

Read More