പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; പിന്നെ രാത്രി മുഴുവന്‍ ചാറ്റിംഗ് ; ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനവും; തിരുവനന്തപുരംകാരിയെ പീഡിപ്പിച്ച കാസര്‍ഗോട്ടുകാരന്‍ പിടിയിലാകുന്നതിങ്ങനെ

പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; പിന്നെ രാത്രി മുഴുവന്‍ ചാറ്റിംഗ് ; ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനവും; തിരുവനന്തപുരംകാരിയെ പീഡിപ്പിച്ച കാസര്‍ഗോട്ടുകാരന്‍ പിടിയിലാകുന്നതിങ്ങനെ തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡുകാരന്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ ഒറ്റതയ്യില്‍ മസ്രൂര്‍(23) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയാണ് യുവതി. തമ്പാനൂര്‍ സിഐ ഡി. കെ പൃഥിരാജിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ.എല്‍ സമ്പത്ത്, എഎസ്‌ഐ സുരേഷ്കുമാര്‍, സിപിഒമാരായ അശോകന്‍ മെഹന്തി, ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

മുറിയിലേക്ക് കയറിയ യുവതി കണ്ടത് കൂറ്റന്‍ സ്‌ക്രീനില്‍ നീലച്ചിത്രം കാണുന്ന റാം റഹിമിനെ; യുവതി അകത്തായ നിമിഷം തന്നെ വാതിലടഞ്ഞു; പിന്നെ നടന്നത് അതിക്രൂരമായ പീഡനം; ഊമക്കത്തില്‍ പറയുന്നതിങ്ങനെ…

ന്യൂഡല്‍ഹി: 2002ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കു ലഭിച്ചൊരു ഊമക്കത്തില്‍ നിന്നാണ് ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ കേസ് ആരംഭിക്കുന്നത്. ഹരിയാന സിര്‍സയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ദേര തലവന്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഊമക്കത്ത് ഹരിയാനപഞ്ചാബ് ഹൈക്കോടതിക്കും ലഭിച്ചു. തുടര്‍ന്ന് 2002 സെപ്റ്റംബര്‍ സിര്‍സ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐക്കു ഹരിയാനപഞ്ചാബ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നു. 2002 ഡിസംബര്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നു. 2006 ജുലൈ ദേര തലവന്‍ തങ്ങളെ പീഡിപ്പിച്ചതായി ചോദ്യംചെയ്ത 18ല്‍ രണ്ടുപേരുടെ മൊഴി. 2007 ജുലൈ 30 റാം റഹിം 1999നും 2001നും ഇടയില്‍ രണ്ടു വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു സിബിഐ കുറ്റപത്രവുമെത്തി. സ്വാമിക്ക് 2007 സെപ്റ്റംബര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 2008 സെപ്റ്റംബര്‍ ആറ്…

Read More

വിമാനത്താവളത്തില്‍ വച്ചു കണ്ടുമുട്ടിയ യുവസുന്ദരിയോടു മധ്യവയസ്‌കനായ മലയാളിയ്ക്കു കടുത്ത പ്രേമം; പിന്നെ നഗ്നചിത്രങ്ങള്‍ പരസ്പരം അയയ്ക്കുന്നതു പതിവായി; മുംബൈക്കാരിയായ യുവതി മധ്യവയസ്‌കനില്‍ നിന്നും ഒരു കോടി രൂപ ഊറ്റിയതിങ്ങനെ…

ഇപ്പോള്‍ പുറത്തു വരുന്ന പീഡനക്കേസുകളില്‍ പലതിലും പ്രതികള്‍ മധ്യവയസ്‌കരാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇവര്‍ക്ക് പണികിട്ടാറുമുണ്ട്്. അത്തരത്തിലൊരു സംഭവമാണ് ഇവിടെയും നടന്നത്. 2010 ല്‍ ഒരു ആഡംബര കാര്‍ വാങ്ങാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ വെച്ച് 45 കാരനായ ബിസിനസുകാരന്‍ യുവ സുന്ദരിയെ പരിചയപ്പെട്ടത്. രണ്ടു പേരും പെട്ടെന്ന് സുഹൃത്തുക്കളാകുകയും ചെയ്തു. താന്‍ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ ബിസിനസുകാരന്റെ കൂടെ കാര്‍ഷോറൂമില്‍ ചെല്ലുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് തന്റെ മാതാവ് അസുഖം ബാധിച്ചു കിടക്കുകയാണെന്ന് യുവതി പറഞ്ഞത്. സഹതാപം തോന്നിയ ബിസിനസുകാരന്‍ 15,000 രൂപ നല്‍കി കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. ആദ്യ കാഴ്ചയ്ക്ക് ശേഷം ഇരുവരും ഫോണിലൂടെ ചാറ്റിംഗും മെസേജിംഗുമൊക്കെ പതിവാക്കിയതോടെ സുഹൃത്തുക്കളുമായി. ഒരു ദിവസം മാതാവിന് എങ്ങിനെ ഉണ്ടെന്ന് വീണ്ടും അന്വേഷിച്ചപ്പോള്‍ ഇപ്പോഴും അസുഖമാണെന്നും സഹായിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. തുടര്‍ന്ന ബിസിനസുകാരന്‍ 49,000 രൂപ…

Read More

അന്ന് ‘സുമന്‍’ ഇന്ന് ‘ദിലീപ്’ ; പീഡനക്കേസില്‍ നിന്നും തമിഴ്‌നടന്‍ സുമന്‍ ഊരിപ്പോന്നത് ദിലീപിനു സമാനമായ തന്ത്രങ്ങള്‍ പയറ്റി; അന്നത്തെ സൂപ്പര്‍ നായകനെ മൂന്നു പീഡനക്കേസുകളില്‍ നിന്നും രക്ഷിക്കാന്‍ തമിഴ് സിനിമാലോകം തയ്യാറാക്കിയ തിരക്കഥ ഇങ്ങനെ…

സൂപ്പര്‍താരപദവിയുടെ ഉന്നതിയില്‍ നിന്നും പെട്ടെന്നുള്ള വീഴ്ച ആരെയും തളര്‍ത്തും. ഇപ്പോള്‍ ദിലീപിനു സംഭവിച്ചിരിക്കുന്നതും അതാണ്. പലപ്പോഴും മാറ്റിയെഴുതുന്ന സിനിമയുടെ തിരക്കഥ പോലെയായിരുന്നു നടിയെ ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള സംഭവങ്ങള്‍. പലപ്പോഴും സിനിമയുടെ അവസാനമായിരിക്കും നമ്മള്‍ നായകനെന്നു ധരിച്ചിരുന്ന ആള്‍ വില്ലനായി മാറുന്നത്. ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. പള്‍സറില്‍ തുടങ്ങി ദിലീപിന്റെ അറസ്റ്റിലെത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി പോലീസ് തയ്യാറാക്കിയ തിരക്കഥയില്‍ സാധാരണ ജനങ്ങളുടെ യുക്തിയില്‍ പള്‍സറിന്റെ വിദേശബന്ധങ്ങളും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും അപ്പുണ്ണിയുടെ തിരോധാനവും കാവ്യാ മാധവന്റെയും കാവ്യയുടെ അമ്മയുടെയും ചോദ്യം ചെയ്യലിലെ ദുരൂഹതയുമെല്ലാം സംശയമുണര്‍ത്തുന്ന കണ്ണികളാണെങ്കിലും ഈ തിരക്കഥയുടെ മെറിറ്റ് വിലയിരുത്താന്‍ നേരമായിട്ടില്ല. അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കേണ്ടതും വിധി പറയേണ്ടതും കോടതിയാണ്. കരയ്ക്കിരുന്നുള്ള താളമടിയുടെ ആവശ്യമില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ജൂലായ് പത്തിന് വൈകീട്ടത്തെ ദിലീപിന്റെ അറസ്റ്റ്. അന്ന് മുതല്‍ എല്ലാ അര്‍ഥത്തിലും ഒറ്റപ്പെടുകയും…

Read More

ഇരയെ സംരക്ഷിക്കുമെന്ന് ഘോരഘോരം പ്രസംഗിച്ചവരും നടിയുടെ പേര് പുറത്തുവിട്ടു; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരേ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പോലീസ്; വനിതാ സംഘടന നടിയുടെ പേര് പറഞ്ഞിരിക്കുന്നത് ഇങ്ങനെ…

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി പറഞ്ഞതിനാണ് നടന്‍ അജു വര്‍ഗീസിനെ പോലീസ് ചോദ്യം ചെയ്തത്. അജു മാപ്പു പറഞ്ഞ് ഊരാന്‍ നോക്കിയെങ്കിലും പോലീസ് സമ്മതിച്ചില്ല. ശിക്ഷയില്‍ നി്ന്നു രക്ഷപ്പെടാനുള്ള പഴുതില്ലെന്നാണ് അജുവിന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് പറഞ്ഞത്. ഒരു സ്വകാര്യവ്യക്തിയുടെ പരാതിയിലായിരുന്നു നടപടി. അജുവിനെക്കൂടാതെ സജി നന്ത്യാട്ട്, സലിം കുമാര്‍ എന്നിവര്‍ക്കെതിരേയും ഇതേ പരാതിയുണ്ട്. ഇതും പൊലീസ് അന്വേഷിച്ചു വരുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഇടപെടലാണ് അജുവര്‍ഗീസ് അടക്കമുള്ളവര്‍ക്ക് വിനയാകുന്നത്. എന്നാല്‍ നടിയുടെ പേരു പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ ആഹ്വാനം ചെയ്ത വനിതാസംഘടനയും ഇരയുടെ പേര് പരസ്യമാക്കി എന്നതാണ് യാഥാര്‍ഥ്യം.  വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് ഇവര്‍ നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നതെന്നും ഇവര്‍…

Read More

വേറൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം; അയല്‍ക്കാര്‍ കരടിയും ചെന്നായ്ക്കളും; തണുത്തുറഞ്ഞ അലാസ്കയിലെ ഒറ്റപ്പെട്ട സ്ഥലത്ത് വസിക്കുന്ന ആച്ച്‌ലി കുടുംബത്തിന്റെ കഥ…

നമ്മളില്‍ ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹമാണ് സമാധാനവും ശാന്തവുമായി ജീവിക്കുക എന്നത്. എന്നാല്‍ ഈ തിരക്കു പിടിച്ച ജീവിതത്തിനിടെ അത് ഒരു സ്വപ്‌നമായി അവശേഷിക്കുകയാണ് പതിവ്. എന്നാല്‍ ഈ ആച്ച്‌ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത് ആ സ്വപ്‌നസമാനമായ ജീവിതമാണ്. മഞ്ഞുമൂടിയ അലാസ്കയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണ് ഡേവിഡും റോമിയും 13കാരന്‍ മകന്‍ സ്‌കൈയും സസന്തോഷം വസിക്കുന്നത്. ഇവര്‍ മൂവരുമല്ലാതെ മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ 250 മൈല്‍ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ ആ ഏകാന്തതയുടെ ആഴം. ഫെയര്‍ബാങ്ക് ആണ് തൊട്ടടുത്തുള്ള നഗരം. തെന്നുന്ന വണ്ടിയിലാണ് ഈ കുടുംബം വീട്ടു സാധനങ്ങള്‍ വാങ്ങാനായി ഈ നഗരത്തിലെത്തുന്നത്. മഞ്ഞിലെ ജീവിതം പോലെ അതീവ സാഹസം നിറഞ്ഞതും അപകടകരവുമാണ് ഈ യാത്ര. ഫേസ്ബുക്കോ വാട്‌സ് ആപ്പോ ഇവരുടെ ജീവിതത്തിന്റെ ഭാഗമല്ല. തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇവര്‍ക്ക് യാതൊരു ആശങ്കയുമില്ല.…

Read More

ഇവനെയൊക്കെ…! ലൈംഗികമായി പീഡിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് എസ്‌ഐ; ആഗ്രഹം സാധിക്കാന്‍ ഫോണില്‍ വിളിയോടു വിളി…

രാംപുര്‍: കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയെ ലൈംഗികബന്ധത്തിനു ക്ഷണിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. യുവതിയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍  തനിക്ക് വഴങ്ങണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണു രാജ്യത്തെ നാണം കെടുത്തിയ സംഭവമുണ്ടായത്. പൊലീസ് ഓഫിസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത മുപ്പത്തേഴുകാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണു ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ ജയ്പ്രകാശ് സിംഗിനോടു യുവതി ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഐയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നാണ് കാമപ്രാന്തനായ എസ്‌ഐ പറഞ്ഞത്. എന്നാല്‍ ഇത് നിരസിച്ച യുവതിയുടെ കേസ് അവസാനിപ്പിച്ചാണ് ഇയാള്‍ പകരം വീട്ടിയത്. പിന്നീട് കോടതി ഇടപെട്ടപ്പോഴാണ്…

Read More

മഞ്ജുവിന്റെ ഏറ് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു; നടിയെ ആക്രമിച്ച ക്വട്ടേഷനില്‍ നടനേയും സംവിധായകനേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; പള്‍സര്‍ സുനിയുടെ കൂട്ടുകാരന്റെ മൊഴി നിര്‍ണായകമാവും

കൊച്ചി: നടിയെആക്രമിച്ച കേസിലെ ഗൂഢാലോചന ഒടുവില്‍ മറനീക്കി പുറത്തുവന്നു. പള്‍സര്‍ സുനിയില്‍ നിന്നു തന്നെയാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. ഈ വെളിപ്പെടുത്തലില്‍ സിനിമയിലെ പല പ്രമുഖരും കുടുങ്ങുമെന്നാണ് സൂചന. മഞ്ജുവാര്യര്‍ ആരോപിച്ചതിന് സമാനമായ ഗൂഢാലോചനാ വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംവിധായകനും നടനുമായ മറ്റൊരാള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് വിവരം. സഹതടവുകാരോടും ജയിലറോടും മുമ്പ് സുനി മനസു തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുടെ വിവരങ്ങള്‍ സുനിയുടെ സുഹൃത്തായ മറ്റൊരു തടവുപുള്ളിയാണ് പോലീസിനു കൈമാറിയത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ചാലക്കുടി സ്വദേശി ജിന്‍സനാണു വിവരങ്ങള്‍ നല്‍കിയത്. ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിനിമയിലെ വനിതാ സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.…

Read More

ഗിയര്‍ ലിവറില്‍ വച്ചിരുന്ന കൈ പതുക്കെ നിരങ്ങി നീങ്ങിയത് യുവതിയുടെ കാലിലേക്ക്; തിരുവനന്തപുരത്ത് ഊബര്‍ ടാക്‌സിയില്‍ കയറിയ യുവതിയോടു ഡ്രൈവര്‍ ചെയ്തത്…

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെക്കുറിച്ച് നാലു നേരം വലിയ വായില്‍ പ്രസംഗിക്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന സംഭവം. കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഊബര്‍ ടാക്‌സി വിളിച്ച യുവതിക്കാണ് െ്രെഡവറില്‍നിന്ന് അപമാനകരമായ അനുഭവമുണ്ടായത്. യുവതിയുടെ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെഡവറെ ഊബര്‍ പുറത്താക്കിയെങ്കിലും ഈ അപ്രതീക്ഷിത സംഭവം യൂബര്‍ ഉപയോക്താക്കളായ പെണ്‍കുട്ടികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. രാത്രി സമയങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം സംബന്ധിച്ചു വലിയ ആശങ്കകളാണ് സംഭവം ഉയര്‍ത്തിയിരിക്കുന്നത്. ഈ മാസം 13നാണ് സംഭവം. രാത്രി ഏഴു മണിയ്ക്കാണ് യുവതി ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയത്. സ്ഥിരമായി ഓട്ടോറിക്ഷയിലാണ് വീട്ടിലേക്കു പോകാറ്. എന്നാല്‍ സ്ഥിരം പോകുന്ന ഓട്ടോയുടെ ഡ്രൈവര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര ഊബറിലാക്കാന്‍ തീരുമാനിച്ചത്. ഏഴേകാലോടെ ഊബര്‍ ടാക്‌സി റൈഡ് ബുക്ക് ചെയ്ത…

Read More

കാമുകനെ വിരട്ടിയോടിക്കും; പെണ്‍കുട്ടിയെ മലമുകളിലെ ഒളിസങ്കേതത്തിലെത്തിച്ച് ലൈംഗികമായി ഉപയോഗിക്കും; എല്ലാം കഴിഞ്ഞ് ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താന്‍കെട്ടില്‍ നടക്കുന്നത് ഇതൊക്കെ…

കോതമംഗലം: ചില സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണ് ഇപ്പോള്‍ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍ കെട്ടില്‍ അരങ്ങേറുന്നത്. ഇവിടെ സല്ലപിക്കാന്‍ എത്തുന്ന കമിതാക്കളെ കാത്ത് കഴുകന്‍ കണ്ണുകളുമായി ചിലര്‍ ഇരിക്കുന്നു. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒറ്റതിരിഞ്ഞ് സഞ്ചരിക്കുന്നെന്ന് സൂചന കിട്ടിയാല്‍ പിന്നെ പിന്തുടരുകയായി. ഒടുവില്‍ വിജനമായ പ്രദേശത്ത് വച്ച് ആണ്‍കുട്ടിയെ വിരട്ടിയോടിച്ചതിനു ശേഷം പെണ്‍കുട്ടിയെ ബലമായി മലമുകളിലെ ഒളിസങ്കേതത്തിലെത്തിക്കും. പിന്നെ എല്ലാവരും കൂടി അവളെ മതിവരുവോളം ലൈംഗികമായി ഉപയോഗിക്കും. കാര്യം കഴിയുമ്പോള്‍ ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി തികച്ചും മാന്യമായി പെണ്‍കുട്ടിയെ യാത്രയാക്കും. ഭൂതത്താന്‍ കെട്ട് വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതും സമീപത്തെ പ്രമുഖ കോളേജില്‍ പ്രൊഫസ്സര്‍ ആയിരുന്ന മദ്ധ്യവയസ്കന്‍ കാറിടിച്ച് മരിച്ചതും ഇത്തരക്കാരില്‍ നിന്നും രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെയാണെന്നാണ് ഇപ്പോള്‍ പരക്കെ പ്രചരിക്കുന്നത്. ഇവിടെ…

Read More