കൂറുമാറാന്‍ 100 കോടി കോഴ വാഗ്ദാനം: ‘ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല’; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ് എംഎല്‍എ

കൊച്ചി: എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ് എംഎല്‍എ. ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ. തോമസ് കൊച്ചിയില്‍ പ്രതികരിച്ചു. തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നില്‍ ആന്‍റണി രാജു ആയിരിക്കാമെന്ന് അദ്ദേഹം ആരോപിച്ചു.

100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്‍റണി രാജുവെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ ജേഷ്ഠനെ തകര്‍ത്ത പോലെ തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. മന്ത്രി സ്ഥാനം ചര്‍ച്ചയായപ്പോഴാണ് വീണ്ടും ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിയില്‍നിന്നുള്ള ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിക്കണം.

താന്‍ ശരത്ത് പാവാറിനൊപ്പമാണെന്നും എന്‍സിപി നേതൃയോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. ആന്‍റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും കെട്ടിച്ചമച്ച വാര്‍ത്ത മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകിട്ട് കുട്ടനാട്ടില്‍ പത്രസമ്മേളനം വിളിക്കുമെന്നും തോമസ് കെ. തോമസ് അറിയിച്ചു. ഉച്ചയ്ക്ക് മൂന്നിനുള്ള പത്രസമ്മേളനത്തില്‍ എല്ലാം വെളിപ്പെടുത്തും.

തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്. കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ. തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.

Related posts

Leave a Comment