പി.വി. അൻവറിന്‍റെ നിലപാടനുസരിച്ച്  കേരള രാഷ്ട്രീയം മാറ്റാൻ പറ്റില്ല; എം.ആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്കയില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി.വി.അൻവറിന്‍റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ പി.വി.അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടി.പി.രാമകൃഷ്ണൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അൻവറിന്‍റെ പരാതികളിൽ വിശദമായ പരിശോധന നടത്തണം. അന്വേഷത്തിന്‍റെ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി സിപിഎം സംസ്ഥാന സമിതിക്കും നൽകിയിട്ടുണ്ട്. അൻവറിന്‍റെ നിലപാടുകൾ സിപിഐഎമ്മിന് എതിരല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു.

എം.ആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ല, ആരോപണങ്ങൾക്ക് ഉള്ള മറുപടി അൻവർ തന്നെ പറയട്ടെ. അജിത്ത് കുമാറിന് എതിരെ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ഉയർന്ന ആരോപണത്തിൽ വ്യക്തവരുത്തുമെന്നും ടിപി പറഞ്ഞു.

പാർട്ടിക്ക് അകത്ത് നിലവിൽ ഒരു പ്രശ്നവും ഇല്ല. ഏത് വിഷയം വന്നാലും യോജിച്ച് മുന്നോട്ട് പോകും. ബിനോയ് വിശ്വം ഇടത് മുന്നണിയുടെ തീരുമാനങ്ങൾക്ക് എതിരായി ഒന്നും ചെയ്യില്ല. ഇ.പി. ജയരാജൻ പാർട്ടി നേതൃത്വത്തിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കുമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

Related posts

Leave a Comment