ട്രേഡ്‌ലിങ്ക് 30 കോടിയുടെ തട്ടിപ്പ് : പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു; വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 2000യിരം പേരുടെ പരാതി

തൃപ്രയാർ: നിക്ഷേപകരിൽനിന്ന് 30കോടി രൂപ തട്ടിച്ചെടുത്ത കേസിൽ പ്രതിയെ തൃപ്രയാറിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. പ്രതി മനോജിനെയാണ് ക്രൈബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ തൃപ്രയാർ ട്രേഡ് ലിങ്ക് കന്പനിയുടെ ഹെഡ് ഓഫീസിൽ കൊണ്ടുവന്നത്. വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 2000യിരം പേരുടെ പരാതികളാണുള്ളത്.

അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയശേഷം പോലീസ് പ്രതിയെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഒരുവർഷംമുന്പാണ് കേസിനാസ്പദമായ സംഭവം. വലപ്പാട്, അന്തിക്കാട്, വാടാനപ്പള്ളി, മതിലകം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കേസുണ്ട്.

Related posts